പന്തിന് പകരം കളിക്കാൻ യോഗ്യത ഉള്ള ആരും ടീമിൽ ഇല്ല, പന്ത് തന്നെ ഇനിയുള്ള മത്സരങ്ങളിലും കളിക്കണം; പന്തിനായി വാദിച്ച് വസീം ജാഫർ

ഞായറാഴ്ച (നവംബർ 27) ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഏകദിനത്തിൽ നിന്ന് ഋഷഭ് പന്തിനെ യാതൊരു കാരണവശാലും ഒഴിവാക്കാൻ പറ്റില്ലെന്നും അയാൾ കളിക്കണമെന്നും പറയുകയാണ് വസീം ജാഫർ.

ടി20യിൽ നിന്ന് വ്യത്യസ്തമായി ഏകദിനത്തിൽ പന്തിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഈ വർഷം ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 40.75 എന്ന മാന്യമായ ശരാശരിയിൽ 326 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഇംഗ്ലണ്ടിലെ ഒരു ഏകദിന സെഞ്ച്വറി ഉൾപ്പെടെ രണ്ട് അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ESPNCricinfo യോട് സംസാരിച്ച ജാഫർ പറഞ്ഞു:

“2:36( ട്വീറ്റ് ചെയ്ത സമയം) – ഈ സമയത്ത് ഈ ഫോർമാറ്റിൽ പകരം വെയ്ക്കാനില്ലാത്ത ഋഷഭ് പന്തിന് മുന്നിൽ ദീപക് ഹൂഡ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല.”

വെള്ളിയാഴ്ച ഓക്ക്‌ലൻഡിൽ നടന്ന ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 23 പന്തിൽ 15 റൺസിന് പന്ത് പുറത്തായി. എന്തായാലും മോശം ഫോമിലൂടെ പോകുന്ന ഈ സമയത്ത് പന്തിനെ മാറ്റി നിത്തണമെന്ന് തന്നെയാണ് ആരാധക ആവേശം.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി