പന്തിന് പകരം കളിക്കാൻ യോഗ്യത ഉള്ള ആരും ടീമിൽ ഇല്ല, പന്ത് തന്നെ ഇനിയുള്ള മത്സരങ്ങളിലും കളിക്കണം; പന്തിനായി വാദിച്ച് വസീം ജാഫർ

ഞായറാഴ്ച (നവംബർ 27) ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായുള്ള ഏകദിനത്തിൽ നിന്ന് ഋഷഭ് പന്തിനെ യാതൊരു കാരണവശാലും ഒഴിവാക്കാൻ പറ്റില്ലെന്നും അയാൾ കളിക്കണമെന്നും പറയുകയാണ് വസീം ജാഫർ.

ടി20യിൽ നിന്ന് വ്യത്യസ്തമായി ഏകദിനത്തിൽ പന്തിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഈ വർഷം ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 40.75 എന്ന മാന്യമായ ശരാശരിയിൽ 326 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, ഇംഗ്ലണ്ടിലെ ഒരു ഏകദിന സെഞ്ച്വറി ഉൾപ്പെടെ രണ്ട് അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ESPNCricinfo യോട് സംസാരിച്ച ജാഫർ പറഞ്ഞു:

“2:36( ട്വീറ്റ് ചെയ്ത സമയം) – ഈ സമയത്ത് ഈ ഫോർമാറ്റിൽ പകരം വെയ്ക്കാനില്ലാത്ത ഋഷഭ് പന്തിന് മുന്നിൽ ദീപക് ഹൂഡ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല.”

വെള്ളിയാഴ്ച ഓക്ക്‌ലൻഡിൽ നടന്ന ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 23 പന്തിൽ 15 റൺസിന് പന്ത് പുറത്തായി. എന്തായാലും മോശം ഫോമിലൂടെ പോകുന്ന ഈ സമയത്ത് പന്തിനെ മാറ്റി നിത്തണമെന്ന് തന്നെയാണ് ആരാധക ആവേശം.

Latest Stories

' ആ ഇന്ത്യൻ താരമാണ് ഞങ്ങളുടെ തലവേദന, അവനെ പുറത്താക്കിയില്ലെങ്കിൽ....'; തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ നായകൻ

സഞ്ജുവിന് ഞങ്ങൾ കുറെ അവസരം കൊടുത്തതാണ്, അതുകൊണ്ട് ഓപണിംഗിൽ ഇനി കളിപ്പിക്കാനാകില്ല: സൂര്യകുമാർ യാദവ്

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി