T20 World Cup 2026: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നിലനിർത്തണമെങ്കിൽ അവൻ വിചാരിക്കണം; വിലയിരുത്തലുമായി ​ഗാം​ഗുലി

ടി20 ലോകകപ്പ് കിരീടം ഇന്ത്യ വിജയകരമായി നിലനിർത്തണമെങ്കിൽ, മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് നിർണായക പങ്ക് വഹിക്കേണ്ടിവരുമെന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിനുശേഷം ചക്രവർത്തി എതിരാളികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകി.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിന് ശക്തമായ സ്പിൻ ആക്രമണമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ചക്രവർത്തിയെ കൂടാതെ, സ്പിൻ-ബോളിംഗ് ഓൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരോടൊപ്പം പരിചയസമ്പന്നനായ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവും ഉണ്ട്.

“അതെ, (ഹോം ലോകകപ്പ്) അതിലും വലുതായി ഒന്നുമില്ല. ഇന്ത്യ എപ്പോഴും എന്റെ പ്രിയപ്പെട്ട ടീമാണ്. അവർക്ക് ശക്തമായ സ്പിൻ ആക്രമണമുണ്ട്, ചക്രവർത്തി മികച്ച നിലയിലാണെങ്കിൽ അത് ഇന്ത്യയ്ക്ക് നല്ലതാണ്,” ഗാംഗുലി പറഞ്ഞു.

ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് നടക്കുന്നത്. അവിടെ സ്പിന്നർമാർ മത്സര ഫലത്തിൽ വലിയ സ്വാധീനം ചെലുത്തും.

Latest Stories

IND vs NZ: സച്ചിന്റെ റെക്കോഡ് പഴങ്കഥ, ഇനി ആ നേട്ടം കിംഗ് കോഹ്‌ലിയുടെ പേരിൽ

IND vs NZ: റെക്കോഡുകളുടെ ഹിറ്റ്മാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ; ചരിത്രം കുറിച്ച് രോഹിത് ശർമ്മ

IND VS NZ: 'എന്ത് അസംബന്ധമാണിത്'; കമന്ററി ബോക്സിൽ അസ്വസ്തത പരസ്യമാക്കി ഹർഷ ഭോഗ്‍ലെ

ഇറാനിലെ സമരക്കാരെ തൊട്ടാല്‍ ഞങ്ങളും വെടി പൊട്ടിക്കുമെന്ന് ട്രംപ്; ആക്രമിച്ചാല്‍ ഇസ്രയേലിലെ യുഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍

പ്രതി സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും സാധ്യത; രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഫോണിന്റെ ലോക്ക് അടക്കം കൈമാറാന്‍ വിസമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട്

സച്ചിന്റെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള ഒരേയൊരു താരം, പക്ഷേ ആ പോക്ക് നേരത്തെയായി പോയി; ചർച്ചയായി അലൻ ഡൊണാൾഡിൻ്റെ വാക്കുകൾ

ഒരു ഓവറില്‍ അഞ്ച് ബോള്‍!, ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; വരുന്നു സി.സി.എഫ് സീസൺ 2

ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; ജാമ്യാപേക്ഷ പത്തനംതിട്ട കോടതി തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡില്‍

ലയണ്‍സ് ക്ലബ് ഓഫ് ഐ.സി.എല്‍ ഉദ്ഘാടനം നിര്‍വഹിച്ചു വി.പി നന്ദകുമാര്‍; മുഖ്യാതിഥിയായി ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാര്‍

വാഹനം തടഞ്ഞു, കൂക്കി വിളിച്ചു, കരിങ്കൊടി കാട്ടി, കയ്യേറ്റ ശ്രമം; രാഹുല്‍ മാങ്കൂട്ടത്തിലിനെ വൈദ്യപരിശേധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ കനത്ത പ്രതിഷേധം; അയോഗ്യനാക്കാനുള്ള നിയമോപദേശം തേടാന്‍ സ്പീക്കര്‍