സച്ചിൻ വരെ തളർന്നപ്പോൾ ടീമിനെ ഉണർത്തിയ മുനാഫ്, അന്ന് അയാൾ ടീമിനോട് പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ ക്രിക്കറ്റ് ചരിതത്തിലെ ഏറ്റവും മോശം പ്രകടനം പിറന്നത് 2007 ലോകകപ്പിൽ ആയിരുന്നു. ലോകകപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം വസതികൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ വന്നതോടെ കളിക്കാർ പരിഭ്രാന്തരായി. അപ്പോൾ സച്ചിന് മുനാഫ് പട്ടേലിനോട് പേടിയുണ്ടോ എന്ന് ചോദിച്ചിരുന്നു.

എന്നാൽ മുനാഫ് പട്ടേൽ മറുപടി നൽകിയിരുന്നു, “പാജി, ജഹാൻ മെയിൻ രേഹ്താ ഹൂൻ, ഉദർ അത് ഹസാർ ലോഗ് ഹായ് ഔർ ആത് ഹസാർ ലോഗ് മേരേ സെക്യൂരിറ്റി ഹേ!” (ഞാൻ താമസിക്കുന്നിടത്ത് 8000 പേരുണ്ട്, അവരെല്ലാം എന്റെ വീടും അവൈഡ് ഉള്ളവരെയും കാത്തുകൊള്ളും ).

മുനാഫ് പട്ടേലിന്റെ വാക്കുകൾ ഡ്രസ്സിംഗ് റൂമിലെ പരിസ്ഥിതിയെ പുനരുജ്ജീവിപ്പിച്ചതായി പിന്നീട് റിപോർട്ടുകൾ വന്നു , കൂടാതെ എല്ലാ കളിക്കാരും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുമെന്നും എന്ത് വന്നാലും നേരിടുമെന്നും പറഞ്ഞത് മുനാഫ് കൊടുത്ത ആ കൂൾ മൈൻഡ് കാരണമാണ്.

അത്രയും പ്രതിസന്ധിയിൽ മറ്റെല്ലാവരും തകർന്നിരുന്നപ്പോൾ മുനാഫ് കൂളായി എല്ലാവരെയും ഉണര്തതി.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി