ഇന്ത്യയെ നയിച്ച് കോഹ്ലി, അയാളെ മാതൃകയാക്കി രോഹിതും കൂട്ടരും; വൈറൽ സംഭവം ഇങ്ങനെ

നാളെ നടക്കുന്ന അതിനിര്ണയക മത്സരത്തിന് മുന്നോടിയായി , ടീം ഇന്ത്യ മത്സരദിനത്തിന് മുന്നോടിയായുള്ള 5 മണിക്കൂർ പരിശീലന സെഷനിൽ പങ്കെടുക്കുന്നു. ഇന്ന് 34 വയസ്സ് തികയുന്ന പിറന്നാൾ വിരാട് കോഹ്‌ലിയാണ് നെറ്റ്‌സിൽ ഇന്ത്യയുടെ പരിശീലണ് സെക്ഷൻ നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി, മത്സര ദിവസങ്ങൾക്ക് മുമ്പ് ടീമുകൾ രണ്ട് പരിശീലന സെഷനുകൾ 2 മണിക്കൂർ വീതമായി വിഭജിക്കുമ്പോൾ, ഇന്ത്യ വിരാട് കോഹ്‌ലിയുടെ കഠിനാധ്വാനത്തിന്റെ മാർഗ വഴിയാണ് തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധിക്കണം.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, വിരാട് കോഹ്‌ലി മത്സരമില്ലാത്ത ദിവസങ്ങളിൽ കഠിനമായ ഒരു പതിവ് പിന്തുടരുന്നു. ജിമ്മിൽ 4-5 മണിക്കൂറെങ്കിലും തന്റെ ഫിറ്റ്‌നസിനായി ചിലവഴിക്കുന്നു. പരിശീലന സെഷനുകളിൽ, എപ്പോഴും ആദ്യം വരുന്ന വ്യക്തികളിൽ ഒരാളായിരിക്കും, അവസാനം പോകുകയും ചെയ്യും.

ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ടീം ഇന്ത്യയുടെ ദിനചര്യയിൽ അത് നടപ്പിലാക്കുകയാണ്. ശനിയാഴ്ച 2PM നും 5PM നും ഇടയിൽ (8:30-11:30 AM IST) മൂന്ന് മണിക്കൂർ സെഷനിൽ ഇന്ത്യ MCG-യിലേക്ക് പോകും.

ഒരു കാര്യം ഉറപ്പാണ് എതിരാളികളെ നിസാരക്കാരായി ഇന്ത്യ കാണില്ല എന്ന് . പാകിസ്താനെ തോൽപിച്ച്‌ എത്തിയ സിംബാബ്‌വെ സിക്കന്ദർ റാസ എന്ന മിടുക്കനായ താരത്തിന്റെ മികവിനെ ആശ്രയിക്കുന്നവരാണ്. ഏത് നിമിഷവും കളിയിൽ തിരിച്ചുവരാൻ മിടുക്കരാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്