IND vs SL: പന്തിനെ നാലാം നമ്പറിലേക്ക് തരംതാഴ്ത്തിയതിന് പിന്നിലെ കാരണം എന്ത്?, വിശദീകരിച്ച് അക്‌സര്‍ പട്ടേല്‍

ജൂലൈ 27 ശനിയാഴ്ച പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യില്‍ ടീം ഇന്ത്യ 43 റണ്‍സിന്റെ വിജയം നേടി. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ ആദ്യ മത്സരമായിരുന്നു ഇത്. പുതിയ മാനേജ്മെന്റ് സ്വീകരിച്ച രസകരമായ മാറ്റങ്ങളിലൊന്ന് ഋഷഭ് പന്തിനെ ബാറ്റിംഗ് ഓര്‍ഡറില്‍ തരംതാഴ്ത്തിയതാണ്.

കഴിഞ്ഞ മാസം ടി20 ലോകകപ്പ് വിജയിച്ചപ്പോള്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്ററായിരുന്നു വിക്കറ്റ് കീപ്പര്‍-ബാറ്റര്‍. എന്നിരുന്നാലും, ശനിയാഴ്ച, ആദ്യ വിക്കറ്റ് വീഴുമ്പോള്‍ പുതിയ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പരിലിറങ്ങി. പന്ത് നാലാം നമ്പറിലേക്ക് തരംതാഴ്ത്തപ്പെട്ടു. 2024ലെ ടി20 ലോകകപ്പ് മുതല്‍ രണ്ട് മികച്ച ബാറ്റര്‍മാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ കൈമാറി.

സമീപകാലത്ത് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ അക്‌സര്‍ പട്ടേല്‍, ഋഷഭ് പന്തിനെ തരംതാഴ്ത്തിയതിന് പിന്നിലെ കാരണം വിശദീകരിച്ചു. ഇന്ത്യന്‍ നിരയിലെ മികച്ച എട്ട് ബാറ്റര്‍മാരില്‍ നാല് പേരും ഇടംകൈയ്യന്‍മാരാണെന്ന് ഇടംകൈയ്യന്‍ സ്പിന്നര്‍ കുറിച്ചു. ക്രീസില്‍ വലത്-ഇടത് കോമ്പിനേഷനാണ് മാനേജ്മെന്റ് തിരഞ്ഞെടുത്തതെന്നും അതിനാലാണ് പവര്‍പ്ലേയുടെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് ശേഷം സൂര്യകുമാറിന് മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതെന്നും അക്സര്‍ വെളിപ്പെടുത്തി.

ഞങ്ങളുടെ ടീമിന് നാല് ലെഫ്റ്റികളും നാല് റൈറ്റ്സും ഉണ്ട്. ഒരു ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ (മധ്യത്തില്‍) ഉണ്ടെങ്കില്‍, ബൗളര്‍മാര്‍ക്ക് ലൈനും ലെങ്തും സ്ഥിരമായി നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് സിംഗിള്‍സ് ഉപയോഗിച്ച് റൊട്ടേഷനുകള്‍ നടത്തുമ്പോള്‍- അക്ഷര്‍ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

Latest Stories

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത