IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ഇതിഹാസ തരാം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് തന്റെ മകന്റെ പരിശീലകരെ മർദിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. പരിശീലകർ തന്റെ മകനെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ തന്നെ അവരോട് ഒരു ദയയും തോന്നാതെ അവരെ തല്ലിയെന്നും പറഞ്ഞിരിക്കുകയാണ്.

തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട യോഗ്‌രാജ് സിംഗ് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, അതിൽ യുവരാജ് സിങ്ങിന്റെ കുട്ടിക്കാലവും ഉൾപ്പെടുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ യുവരാജിന് വലിയ താൽപ്പര്യമില്ലെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി, എന്നാൽ പിന്നെ അവൻ ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയെന്നും അയാൾ പറഞ്ഞു.

യുവരാജിന്റെ ചില പരിശീലകർ മകന്റെ കളി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാതെ യോഗ്‌രാജ് അഭിപ്രായപ്പെട്ടു:

“ഞങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും അവന്റെ ക്രിക്കറ്റ് കഴിവ് മങ്ങാൻ അനുവദിച്ചില്ല. ചില പരിശീലകർ അവനെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവരെ തല്ലിയിട്ടുണ്ട്”

അതേസമയം യോഗ്‌രാജ് ഒരു പരിശീലകരുടെയും പേര് പരാമർശിച്ചില്ല. എന്നിരുന്നാലും, മകന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ക്രൂരമായി മർദ്ദിച്ചുവെന്ന് അദ്ദേഹം പരാമർശിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി