IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ഇതിഹാസ തരാം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് തന്റെ മകന്റെ പരിശീലകരെ മർദിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. പരിശീലകർ തന്റെ മകനെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ തന്നെ അവരോട് ഒരു ദയയും തോന്നാതെ അവരെ തല്ലിയെന്നും പറഞ്ഞിരിക്കുകയാണ്.

തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട യോഗ്‌രാജ് സിംഗ് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, അതിൽ യുവരാജ് സിങ്ങിന്റെ കുട്ടിക്കാലവും ഉൾപ്പെടുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ യുവരാജിന് വലിയ താൽപ്പര്യമില്ലെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി, എന്നാൽ പിന്നെ അവൻ ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയെന്നും അയാൾ പറഞ്ഞു.

യുവരാജിന്റെ ചില പരിശീലകർ മകന്റെ കളി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാതെ യോഗ്‌രാജ് അഭിപ്രായപ്പെട്ടു:

“ഞങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും അവന്റെ ക്രിക്കറ്റ് കഴിവ് മങ്ങാൻ അനുവദിച്ചില്ല. ചില പരിശീലകർ അവനെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവരെ തല്ലിയിട്ടുണ്ട്”

അതേസമയം യോഗ്‌രാജ് ഒരു പരിശീലകരുടെയും പേര് പരാമർശിച്ചില്ല. എന്നിരുന്നാലും, മകന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ക്രൂരമായി മർദ്ദിച്ചുവെന്ന് അദ്ദേഹം പരാമർശിച്ചു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്