IPL 2025: യുവിയോട് ആ പ്രവർത്തി ചെയ്തവരെ ഞാൻ തല്ലി, എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു; വെളിപ്പെടുത്തി യുവരാജിന്റെ പിതാവ്

ഇതിഹാസ തരാം യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് തന്റെ മകന്റെ പരിശീലകരെ മർദിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ്. പരിശീലകർ തന്റെ മകനെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ തന്നെ അവരോട് ഒരു ദയയും തോന്നാതെ അവരെ തല്ലിയെന്നും പറഞ്ഞിരിക്കുകയാണ്.

തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട യോഗ്‌രാജ് സിംഗ് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, അതിൽ യുവരാജ് സിങ്ങിന്റെ കുട്ടിക്കാലവും ഉൾപ്പെടുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ യുവരാജിന് വലിയ താൽപ്പര്യമില്ലെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി, എന്നാൽ പിന്നെ അവൻ ക്രിക്കറ്റിനെ സ്നേഹിക്കാൻ തുടങ്ങിയെന്നും അയാൾ പറഞ്ഞു.

യുവരാജിന്റെ ചില പരിശീലകർ മകന്റെ കളി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് യോഗ്‌രാജ് വെളിപ്പെടുത്തി. കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കാതെ യോഗ്‌രാജ് അഭിപ്രായപ്പെട്ടു:

“ഞങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും അവന്റെ ക്രിക്കറ്റ് കഴിവ് മങ്ങാൻ അനുവദിച്ചില്ല. ചില പരിശീലകർ അവനെ നശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവരെ തല്ലിയിട്ടുണ്ട്”

അതേസമയം യോഗ്‌രാജ് ഒരു പരിശീലകരുടെയും പേര് പരാമർശിച്ചില്ല. എന്നിരുന്നാലും, മകന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചതിന് അവരെ ക്രൂരമായി മർദ്ദിച്ചുവെന്ന് അദ്ദേഹം പരാമർശിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ