Ipl

അയാൾ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു, സൂപ്പർ ബോളറെ കുറിച്ച് മഹേള ജയവർധന

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറെ തിരഞ്ഞെടുത്തു. അയാളെ നേരിടാൻ പോകുന്ന കാര്യം ഓർത്താൽ തന്നെ തന്റെ ഉറക്കം നഷ്ടപെടുമായിരുന്നു എന്നും മഹേള പറഞ്ഞു.

ഒരുപാട് മികച്ച ബൗളറുമാരെ കരിയറിൽ ഉടന്നീളം മികച്ച ഒരുപാട് താരങ്ങളെ നേരിട്ടിട്ട് ഉണ്ടെങ്കിലും വസീം അക്രത്തെ നേരിടാനാണ് ഏറെ ബുട്ടിമുട്ടിയതെന്നും താരം പറഞ്ഞു.

“വസിം അക്രം, അയാൾ ഒരു ഇതിഹാസം തന്നെയായിരുന്നു. അദ്ദേഹം [അക്രം] തന്റെ കരിയറിന്റെ ഉന്നതിയിയിൽ ആയിരുന്നപ്പോൾ ആണ് ഞാൻ എന്റെ അരങ്ങേറ്റം നടത്തിയത്. ന്യൂ ബോളും ഓൾഡ് ബോൾ കൊണ്ടും അയാൾ ഒരേ പോലെ മാജിക്ക് ചെയ്യും. ഒരു ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നേരം 4 മണി സമയം(കളിയവസാനിക്കാൻ കുറച്ച് സമയം മാത്രം) ആയ സമയത്ത് അയാൾ ബോൾ കൊണ്ട് നമ്മളെ കുഴപ്പിക്കും.”

149 ടെസ്റ്റ് മത്സരങ്ങളിലും 448 ഏകദിന മത്സരങ്ങളിലും മഹേല ശ്രീലങ്കയെ പ്രതിനിധീകരിച്ചു. കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 11,814 റൺസ് അദ്ദേഹം നേടിയപ്പോൾ 50 ഏകദിനത്തിൽ 12,650 റൺസ് നേടി.

അക്രത്തിന്റ പിറന്നാൾ ദിനമായ ഇന്നലെയാണ് ധാർമിത് വെളിപ്പെടുത്തിയത്.

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി