ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് മറ്റൊരു കാണ്‍പൂര്‍; മുന്നറിയിപ്പ് നല്‍കി ബ്രാഡ് ഹാഡിന്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കാണ്‍പൂര്‍ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിയ കാഴ്ച വിയ്മയിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മഴ മൂലം നഷ്ടമായെങ്കിലും, നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ബംഗ്ലാദേശിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. പിന്നീട് ഇന്ത്യ 34.4 ഓവറില്‍ 285/9 ഡി എന്ന സ്‌കോര്‍ ചെയ്യുകയും രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലദേശിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അഞ്ചാം ദിവസം ഇന്ത്യ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കുകയും 95 റണ്‍സിന്റെ വിജയലക്ഷ്യം 40ല്‍ അധികം ഓവര്‍ ബാക്കിനില്‍ക്കെ മറികടക്കുകയും ചെയ്തു.

ഓസ്ട്രേലിയയിലും ഇതേ പ്രകടനം ഇന്ത്യക്ക് ആവര്‍ത്തിക്കാനാകും. ഏറ്റവും മോശം ഫലം ആതിഥേയര്‍ക്ക് സമനിലയാകുമായിരുന്നു. ഇന്ത്യ ഒരു തോല്‍വിയായി അവസാനിക്കാന്‍ ഒരു വഴിയുമില്ലായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. കാണാന്‍ നല്ലതായിരുന്നു. ഒരു ടെസ്റ്റ് മാച്ച് വിജയിക്കാനുള്ള ഒരു മികച്ച മാര്‍ഗമായിരുന്നു അത്.

ഇന്ത്യന്‍ കളിക്കാര്‍ മത്സരം ജയിക്കാന്‍ അങ്ങേയറ്റം വരെ പോയി. കളിക്കാര്‍ അവരുടെ റണ്ണിനെക്കുറിച്ച് വിഷമിച്ചില്ല. ബംഗ്ലാദേശിനെ രണ്ട് തവണ പുറത്താക്കാന്‍ സമയം കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. രോഹിത് ശര്‍മ്മയ്ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഹാറ്റ്‌സ് ഓഫ്. രോഹിത് എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഈ ക്രിക്കറ്റ് ശൈലി എനിക്ക് ഇഷ്ടമാണ്- ഹാഡിന്‍ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍