അശ്വിന്റെ തന്ത്രത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം, ജയത്തിൽ അതിനിർണായാകം ഈ നീക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി റിട്ടേയർസ്ർഡ് ഔട്ട് ആകുന്ന താരമായി മാറിയരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ . ഇന്നലെ നടന്ന മത്സരത്തിലാണ് ഐ.പി.എൽ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത സംഭവം അരങ്ങേറിയത്.

രാജസ്ഥാൻ ടീം വലിയ തകർച്ച നേരിടുന്ന സമയത്താണ് അശ്വിൻ ക്രീസിലെത്തിയത്. ഷിംറോൺ ഹെറ്റ്മയറുമായി ചേർന്ന് അശ്വിൻ രക്ഷാപ്രവർത്തനം നടത്തുകയും ടീമിനെ കരകയറ്റുകയും ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികൾ വേണ്ടപ്പോൾ രാജസ്ഥാൻ ഗിയർ മാറ്റി. ഷിംറോൺ കൂറ്റനടികൾ കൊണ്ട് കളം നിറയുകയും ചെയ്തു. ഇനി വേണ്ടത് പിന്തുണയല്ല വമ്പനടികളാണെന്ന് മനസ്സിലാക്കിയ അശ്വിൻ, പക്ഷെ ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതു പോലെ സ്‌കോറിങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പകരമെത്തിയ പരാഗ് 3 പന്തിൽ 8 റൺ നേടിയാണ് പുറത്തായത്, അതിൽ ഒരു സിക്സും ഉണ്ടായിരുന്നു.

എന്തായാലും 3 റണ്ണിന് രാജസ്ഥാൻ ജയിച്ച മത്സരത്തിൽ അശ്വിൻ എടുത്ത തീരുമാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. തന്ത്രത്തെ അഭിനന്ദിച്ച് ഒരുപാട് പ്രമുഖർ വരുകയും ചെയ്തു.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍