അശ്വിന്റെ തന്ത്രത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം, ജയത്തിൽ അതിനിർണായാകം ഈ നീക്കം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി റിട്ടേയർസ്ർഡ് ഔട്ട് ആകുന്ന താരമായി മാറിയരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ . ഇന്നലെ നടന്ന മത്സരത്തിലാണ് ഐ.പി.എൽ ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത സംഭവം അരങ്ങേറിയത്.

രാജസ്ഥാൻ ടീം വലിയ തകർച്ച നേരിടുന്ന സമയത്താണ് അശ്വിൻ ക്രീസിലെത്തിയത്. ഷിംറോൺ ഹെറ്റ്മയറുമായി ചേർന്ന് അശ്വിൻ രക്ഷാപ്രവർത്തനം നടത്തുകയും ടീമിനെ കരകയറ്റുകയും ചെയ്തു. എന്നാൽ അവസാന ഓവറുകളിൽ വമ്പനടികൾ വേണ്ടപ്പോൾ രാജസ്ഥാൻ ഗിയർ മാറ്റി. ഷിംറോൺ കൂറ്റനടികൾ കൊണ്ട് കളം നിറയുകയും ചെയ്തു. ഇനി വേണ്ടത് പിന്തുണയല്ല വമ്പനടികളാണെന്ന് മനസ്സിലാക്കിയ അശ്വിൻ, പക്ഷെ ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതു പോലെ സ്‌കോറിങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പകരമെത്തിയ പരാഗ് 3 പന്തിൽ 8 റൺ നേടിയാണ് പുറത്തായത്, അതിൽ ഒരു സിക്സും ഉണ്ടായിരുന്നു.

എന്തായാലും 3 റണ്ണിന് രാജസ്ഥാൻ ജയിച്ച മത്സരത്തിൽ അശ്വിൻ എടുത്ത തീരുമാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. തന്ത്രത്തെ അഭിനന്ദിച്ച് ഒരുപാട് പ്രമുഖർ വരുകയും ചെയ്തു.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി