ആകാശ് തീ...., ബംഗ്ലാദേശിന് തലവേദന സമ്മാനിച്ച് യുവ താരം

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അവർക്ക് ഏറ്റവും തലവേദനയായത് ജസ്പ്രീത് ബുമ്രയും, മുഹമ്മദ് സിറാജും മാത്രമല്ല ഏറ്റവും കൂടുതൽ ബുധിമുട്ടുണ്ടാക്കിയത് യുവ താരം ആകാശ് ദീപ് ആണ്. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ താരം 5 ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ ആണ് നേടിയത്. വിക്കറ്റുകൾ നേടുന്നതിനേക്കാൾ താരം നേടിയത് ഡോട്ട് ബോളുകളാണ്.

130 kph നും 140 kph നും ഇടയിൽ പന്ത് എറിയുകയും, സ്വിങ് ചെയ്ത് ബാറ്റ്‌സ്മാന്മാർക്ക് പിടികൊടുക്കാത്ത തരത്തിലെ മികച്ച പ്രകടനമാണ് അദ്ദേഹം ഇന്ന് കാഴ്ച വെച്ചത്. നിലവിൽ ബംഗ്ലാദേശ് 112 റൺസിന് 8 വിക്കറ്റ് നഷ്ടമായി. ക്രീസിൽ ഹസൻ മിറാസ് ആണ് നിൽക്കുന്നത്. മികച്ച ബോളിങ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിൽ കാഴ്ച വെക്കുന്നത്.

ഇത് പോലെയാണ് മത്സരത്തിന്റെ ഗതി എങ്കിൽ ഇന്ന് കൊണ്ട് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിന് വേണ്ടി ഇറങ്ങാൻ സാധിക്കും. മോശമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്ന ബംഗ്ലാദേശ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ സ്കോർ മറികടന്ന് ലീഡ് റൺസ് ഉയർത്താനുള്ള സാധ്യത വളരെ കുറവാണ്.

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ