ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിള്ളൽ ഏല്പിച്ച ഒരു മത്സരം, അന്തസ് ഇല്ലാത്ത ജയം

Anzil T K

നീതിയും നിയമവും

ഗെയിമിലെ നിയമങ്ങളെ ചൂഷണം ചെയ്‌ത്‌ ജയിക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ അത് ഈ സ്പോർട്ടിന്റെ “മാന്യത” കളഞ്ഞുകൊണ്ട് ആവരുത്. നിയമങ്ങൾ തീർത്തും ലിഖിതമായ ഒന്നാണ്. അതിനെ നീതീകരിക്കപ്പെടേണ്ടത് അത് നടപ്പാക്കുന്ന രീതിയിലൂടെയാണ്.

ഇവിടെ ഒരു WARNING എങ്കിലും നൽകിയിരുന്നെങ്കിൽ ഒരുപക്ഷെ ഇത് JUSTIFY ചെയ്യപ്പെടുമായിരുന്നു. “നിയമത്തേക്കാളും പ്രാധാന്യമർഹിക്കുന്നത് എന്ത് കൊണ്ടും നീതി തന്നെയാണ്”. ഇവിടെ ഇത്തരം RULES ൽ ഉൾപ്പെട്ട കാര്യങ്ങൾ സാന്ദർഭിക “തെണ്ടിത്തരങ്ങൾ” ആയി മാറുന്നത് ക്രിക്കറ്റ്‌ “മാന്യന്മാരുടെ കളി” ആയത് കൊണ്ട് മാത്രം ആണ്.

2019 ഏകദിന ലോകകപ്പ് ഫൈനലിനോടൊപ്പം ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിള്ളൽ ഏല്പിച്ച മത്സരങ്ങളുടെ ഗണത്തിലേക്ക് ഇനി ഈയൊരു മത്സരവും കൂട്ടിച്ചർക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ