ഒമാനില്‍ ലോക്ഡൗണില്‍ രാത്രിയിലെ കാല്‍നട യാത്രയും അനുവദിക്കില്ല; ലംഘിച്ചാല്‍ പിഴ

ലോക്ഡൗണ്‍ കാലയളവില്‍ രാത്രിയിലെ കാല്‍നട യാത്രയ്ക്കും അനുവാദമില്ലെന്ന് ഒമാന്‍. രാത്രി ഏഴുമുതല്‍ പുലര്‍ച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും, കാല്‍നട യാത്രയും അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ജീവനക്കാര്‍ സ്ഥാപനങ്ങള്‍ അടച്ച് ഏഴുമണിക്ക് മുമ്പ് താമസ സ്ഥലങ്ങളില്‍ എത്തുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തണം. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് നൂറ് റിയാലാണ് പിഴ ചുമത്തുക.

Coronavirus: Oman to impose

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നത്. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടും. ഈ കാലയളവില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള സഞ്ചാരത്തിന് ഒരുതരത്തിലുള്ള ഇളവും ഉണ്ടായിരിയിരിക്കുകയില്ല.

ആരോഗ്യസ്ഥാപനങ്ങളിലെ മുന്‍കൂര്‍ അപ്പോയിന്‍റ്മെന്റെുകള്‍ ഉള്ളവരെ മാത്രം ഗവര്‍ണറേറ്റുകള്‍ക്കിടയിലെ യാത്രയ്ക്ക് അനുവദിക്കും. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ആര്‍.ഒ.പിയുടെയും സുല്‍ത്താന്‍ സായുധസേനയുടെയും ചെക്ക്‌പോയിന്റുകള്‍ ഉണ്ടായിരിക്കും.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ