സ്‌പൈസ്ജെറ്റ് പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; വിമർശനവും

സ്പൈസ്ജെറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ഒരു വിമാന കമ്പനി നടത്തേണ്ടത് ഈ രീതിയിൽ അല്ലെന്ന വിമർശനവും ചീഫ് ജസ്റ്റിസ് എൻ.വി. രമണ സ്പൈസ് ജെറ്റിനെതിരെ ഉന്നയിച്ചു.

വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്വിറ്റ്സർലൻഡ് കമ്പനി എസ്ആർ ടെക്നിക്സിന് 180 കോടി രൂപയോളം കുടിശിക വരുത്തിയ കേസിൽ സ്പൈസ്ജെറ്റിന്റെ സ്വത്തു കണ്ടുകെട്ടി കടം വീട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

50 ലക്ഷം ഡോളർ അടച്ചതിനെ തുടർന്ന് ഉത്തരവ് ഇന്നലെ വരെ ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. കാലാവധി തീരുന്നതു കണക്കിലെടുത്താണ് സുപ്രീം കോടതി ഹർജി പരിഗണിച്ചതും ഹൈക്കോടതി വിധിക്കു താൽക്കാലിക സ്റ്റേ നൽകിയതും.

എന്തുകൊണ്ടാണ് സ്പൈസ്ജെറ്റ് സ്വന്തം ധനസ്ഥിതി കോടതിയെ അറിയിക്കാത്തതെന്നും വിഷയം ഗൗരവമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്നാണ് മൂന്നാഴ്ച സ്റ്റേ അനുവദിച്ചത് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മൂന്നാഴ്ച കൂടി സ്റ്റേ അനുവദിക്കണമെന്നും ഹർജിക്കാരുമായി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ടെന്നും സ്പൈസ് ജെറ്റിനു വേണ്ടി ഹരീഷ് സാൽവെ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ