ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിൽ തകർന്ന പഹൽഗാമിൽ നിന്ന് പ്രതീക്ഷളുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കശ്മീർ താഴ്‌വരയിൽ വേനൽക്കാലം ആസ്വദിക്കാൻ ആഗ്രഹിച്ച വിനോദസഞ്ചാരികൾ യാത്രാ പദ്ധതികളിൽ ഉറച്ചുനിന്നുകൊണ്ട് തിരിച്ചുവന്നതായി പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു. “ഞങ്ങൾ അത് ആലോചിച്ചു, വരാൻ തീരുമാനിച്ചു” എന്നായിരുന്നു ആളുകളുടെ പ്രതികരണം.

“ലിറ്റിൽ സ്വിറ്റ്സർലൻഡ്” എന്ന്വിളിക്കപ്പെടുന്ന പ്രകൃതിരമണീയമായ ആ പ്രദേശം ചൊവ്വാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. എന്നിരുന്നാലും ആക്രമണത്തിന്റെ ഗ്രൗണ്ട് സീറോ ആയ ബൈസരൻ പുൽമേട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

പുൽമേടിനു ചുറ്റുമുള്ള പൈൻ വനങ്ങളിൽ നിന്ന് തീവ്രവാദികളുടെ സംഘം പുറത്തുവന്ന് സംശയാസ്പദമായ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതിനുശേഷം, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം കുറച്ചു ദിവസത്തേക്ക് ശൂന്യമായിരുന്നു. ഒരു ദിവസം 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സ്ഥാനത്ത്, കൂട്ടക്കൊലയ്ക്ക് ശേഷം 100 പേരെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇത് ടൂറിസത്തെ ആശ്രയിക്കുന്ന തദ്ദേശവാസികൾക്ക് തൊഴിലില്ലായ്മയുടെ ഭീതി ഉയർത്തുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി