സ്‌പൈസ്‌ജെറ്റ് വിമാന സർവീസുകൾക്ക് തിരിച്ചടി, പകുതി സർവീസുകൾ മാത്രം; കർശന നിരീക്ഷണം

സ്‌പൈസ്‌ജെറ്റ് വിമാന സർവീസിന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. തുടര്ച്ചയായി സാങ്കേതിക തകരാറുകൾ കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനാൽ തന്നെ സ്പൈസ്‌ജെറ്റ് വിമാന സർവീസുകൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിയന്ത്രണം നൽകിയിരിക്കുകയാണ്. ഇപ്പോഴുള്ളതിന്റെ പകുതി സർവീസുകൾ മാത്രമേ അടുത്ത എട്ട് ആഴ്ചത്തേക്ക് സർവീസ് നടത്താൻ പറ്റുകയുള്ളു.

ഈ കാലഘട്ടത്തിൽ കർശനമായ നിരീക്ഷണങ്ങൾ ഉണ്ടാകും. തകരാറുകൾ കാണിക്കുക ആണെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകും. അടുത്ത കാലത്തായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ തകരാറിന്റെ വാർത്തകൾ ഒരുപാട് തവണ പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസ് നല്കാൻ ഡിജിസിഎ ആവശ്യപ്പെട്ടെങ്കിലും കമ്പനി നൽകിയ വിശദീകരണം തൃപ്തി തന്നിരുന്നില്ല. അതിനാലാണ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ