രാമായണത്തിനും മഹാഭാരതത്തിനുമെതിരായ പരാമര്‍ശം: യെച്ചൂരിക്കെതിരേ കേസ്

രാമായണവും മഹാഭാരതവും അക്രമസംഭവങ്ങള്‍ നിറഞ്ഞതാണെന്ന പരാമര്‍ശത്തിന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബാ രാംദേവ് അടക്കമുള്ള ചിലര്‍ യെച്ചൂരിക്കെതിരേ നേരത്തേ പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. തങ്ങളുടെ പൂര്‍വികരെ യെച്ചൂരി അപമാനിച്ചെന്നാണ് രാംദേവ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ബിജെപിയുടെ ഭോപ്പാല്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിംഗ് താക്കൂര്‍”ഹിന്ദുക്കള്‍ അഹിംസയില്‍ വിശ്വസിക്കുന്നവരല്ല” എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

“നിരവധി രാജാക്കന്മാര്‍ ഇന്ത്യയില്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും ഇത്തരത്തിലുള്ള സംഭവങ്ങളുടെ വിവരണം ഉണ്ട്. ഇതിഹാസങ്ങളുടെ ഒരു “പ്രചാരക്” ആയിട്ടുപോലും നിങ്ങള്‍ പറയുന്നത് ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നാണ്. ഹിംസയില്‍ അഭിരമിക്കുന്ന ഒരു മതത്തിന്റെ ഭാഗമായിട്ടുപോലും ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന് നിങ്ങള്‍ പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്?”- യെച്ചൂരി ചോദിച്ചു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ