ആശങ്ക വേണ്ട; സഹകരണ ബാങ്കുകളുടെയും മെഡിക്കൽ കോളജുകളുടെയും നിയന്ത്രണം മന്ത്രാലയം ഏറ്റെടുക്കില്ലെന്ന് അമിത് ഷാ

കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തെ കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.

സഹകരണ മന്ത്രാലയത്തെ കുറിച്ച് പാർലമെന്റിൽ വന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് അമിത് ഷായുടെ വിശദീകരണം. സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെയും സഹകരണ മെഡിക്കൽ കോളജുകളുടെയും ബാങ്കുകളുടെയും നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സഹകരണത്തിൽ നിന്ന് അഭിവൃദ്ധിയിലേക്കുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുക, രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക, താഴെത്തട്ടിലേക്ക് അതിന്റെ ആഴം വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

എല്ലാ മേഖലകളിലേയും സഹകരണ പ്രവർത്തനങ്ങളുടെ ഏകോപനവും സഹകരണ മേഖലയിലെ പൊതുനയവുമാണ് മന്ത്രാലയത്തിന്റെ അധികാരപരിധിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി അമിത് ഷായ്ക്ക് നൽകിയതിന് പിന്നാലെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ​ഗുജറാത്ത് മോഡൽ രാജ്യത്ത് നടപ്പിലാക്കാനാണ് പുതിയ സഹകരണ മന്ത്രാലയമെന്നായിരുന്നു പ്രധാന വിമർശനം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍