അവസാന ബോയിങ് 747 ജംമ്പോ ജറ്റിന്റെ സേവനത്തിനും വിരാമം

അമേരിക്കന്‍ വിമാനക്കമ്പിനിയില്‍ നിന്നും സേവനം അവസാനിപ്പിച്ച് ഒടുവിലത്തെ ബോയിങ് 747 ജംമ്പോ ജറ്റും കളമൊഴിഞ്ഞു. 37 വര്‍ഷം നീണ്ടു നിന്ന അതിമഹത്തായ സേവനത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ബോയിങ് 747 ജറ്റിന്റെ അവസാന യാത്ര അതീവ ആഘോഷമാക്കിയാണ് ആകാശത്തിലെ രാജാവിന് യാത്രയയപ്പു നല്‍കിയത്.

1970 കളിലാണ് ബോയിങ് യാത്രവിമാനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. 1969 ഫെബ്രുവരി 9 നായിരുന്നു ആദ്യ പറക്കല്‍. പിന്നെ അങ്ങോട്ട് അമേരിക്കന്‍ കമ്പനികളുടെ കുത്തകയായി ബോയിങ് 747 മാറി. മണിക്കൂറില്‍ 939 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുണ്ടായിരുന്ന ഇതിന് 14320 കിലോമീറ്റര്‍ പറക്കാനും ശേഷിയുണ്ടായിരുന്നു. ഈ ശ്രേണിയില്‍ 1536 വിമാനങ്ങളാണ് നിര്‍മ്മിക്കപ്പെട്ടത്. 146 അപകടങ്ങള്‍ സംഭവിച്ചു. അതില്‍ 3722 പേര്‍ മരിച്ചു.

ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, കൊറിയന്‍ എയര്‍, അറ്റ്ലസ് എയര്‍ എന്നിവരൊക്കെയും കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന ബോയിങ് വിമാനമാണിത്. ഈ മോഡലിനെ അധികരിച്ചാണ് പിന്നീട് ബോയിങ് തങ്ങളുടെ ഡ്രീംലിഫ്റ്റര്‍ വിമാനങ്ങള്‍ പുറത്തിറക്കിയത്. കഴിഞ്ഞ സെപ്തംബര്‍ 30- ഓടെ പൂര്‍ണ്ണമായും ഇതിന്റെ നിര്‍മ്മാണവും സേവനവും ബോയിങ് അവസാനിപ്പിച്ചു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു