ജമ്മു കശ്മീര്‍ ബില്ലുകള്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രത്തിന്റെ തുടര്‍ച്ച; മോദി സര്‍ക്കാരിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയം പുറത്തായെന്ന് എ എ റഹിം എംപി

രാജ്യസഭയില്‍ അവതരിപ്പിച്ച ജമ്മു കശ്മീര്‍ എസ്സി എസ്ടി ഓര്‍ഡര്‍ നിയമദേഭഗതി ബില്ലിനെതിരെ എഎ റഹിം. ജമ്മു കശ്മീര്‍ ബില്ല് മോദിസര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദേഹം പറഞ്ഞു.

2022-ലെ മണ്ഡല പുനര്‍നിര്‍ണയം പോലെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. ജമ്മു മേഖലയില്‍ പുതുതായി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ രൂപീകരിച്ചപ്പോള്‍ കാശ്മീരില്‍ ഒന്ന് മാത്രം രൂപീകരിച്ചു. 44 ശതമാനം വരുന്ന ജമ്മുവിലെ ജനങ്ങള്‍ക്ക് 48 ശതമാനം സീറ്റ്. 56 വരുന്ന കാശ്മീര്‍ ജനതയ്ക്ക് 52 ശതമാനം സീറ്റ് മാത്രം. സത്യസന്ധമായ തെരഞ്ഞെടുപ്പിനോടുള്ള ഭയമാണ് ഇത്തരം ബില്ലുകളുടെ അവതരണത്തിലേക്ക് സര്‍ക്കാറിനെ നയിക്കുന്നതെന്ന് റഹിം കുറ്റപ്പെടുത്തി.

370-ാം വകുപ്പ് റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍വര്‍ധനയുണ്ടായെന്നും റഹിം രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം