1947-ല്‍ മോദി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍താര്‍പൂര്‍, നങ്കാന സാഹിബ് ആരാധനാലയങ്ങൾ ഇന്ത്യയില്‍ തന്നെ ഉണ്ടാകുമായിരുന്നു; അമിത് ഷാ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നരേന്ദ്രമോദി ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ സിഖ് ആരാധാനാലയങ്ങളായ കര്‍താര്‍പൂര്‍ സാഹിബും നങ്കാന സാഹിബും ഇന്ത്യയുടെ ഭാഗമായി തന്നെ ഉണ്ടാകുമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫിറോസ്പൂരില്‍ നടന്ന് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നരേന്ദ്രമോദി ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ സിഖ് ആരാധനാലയങ്ങളായ കര്‍താര്‍പൂര്‍ സാഹിബും നങ്കാന സാഹിബും പാകിസ്ഥാനിലേക്ക് പോകില്ലായിരുന്നു. ഇന്ത്യയുടെ ഭാഗമായിത്തന്നെ തുടര്‍ന്നേനെ എന്നാണ് ഷാ പറഞ്ഞത്.

ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര. ഇവിടേക്കുള്ള ഇടനാഴി തുറക്കണമെന്ന് ദീര്‍ഘകാലമായി ഉണ്ടായിരുന്ന ആവശ്യം നിറവറ്റിയത് മോദി സര്‍ക്കാരാണെന്ന് ഷാ പറഞ്ഞു. സിഖ് മതസ്ഥാപകന്റെ ജന്മസ്ഥലമാണ് നങ്കാന സാഹിബ്. ഇവ രണ്ടും നിലവില്‍ പാകിസ്ഥാനിലാണ് സ്ഥിതി ചെയ്യേുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ