തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും മുത്തശ്ശിയെ പോലെ ജോലി ചെയ്യുമെന്നും പ്രിയങ്ക

തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും എന്നാല്‍ അതുപോലെ പ്രവര്‍ത്തനമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മുത്തശ്ശിയും അടിയന്തരാവസ്ഥയുടെ ശില്‍പിയുമായിരുന്ന ഇന്ദിരാഗാന്ധിയുമായി സ്വയം താരതമ്യം ചെയ്തത്.

“ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല. പക്ഷെ അവരുടെ ഹൃദയത്തില്‍ നില നിന്നിരുന്ന സേവന തത്പരത എന്നിലും സഹോദരിനിലും അവശേഷിക്കുന്നു. ആ വികാരം ഞങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ ആര്‍ക്കുമാവില്ല. നിങ്ങള്‍ അനുവദിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല. ഞങ്ങള്‍ നിങ്ങളെ സേവിക്കുന്നത് തുടരുക തന്നെ ചെയ്യും” കാണ്‍പൂരിലെ ജയ്‌സ്വാളില്‍ തന്നേയും ഇന്ദിരയേയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിന് അവരുടെ ഉന്നതിയില്‍ മാത്രമെ താത്പര്യമുള്ളുവെന്നും രാജ്യതാത്പര്യമില്ലെന്നുമുള്ള വിമര്‍ശനത്തിനോടുമുള്ള മറുപടി കുടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ