തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും മുത്തശ്ശിയെ പോലെ ജോലി ചെയ്യുമെന്നും പ്രിയങ്ക

തന്നെ ഇന്ദിരയായി കാണേണ്ടതില്ലെന്നും എന്നാല്‍ അതുപോലെ പ്രവര്‍ത്തനമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മുത്തശ്ശിയും അടിയന്തരാവസ്ഥയുടെ ശില്‍പിയുമായിരുന്ന ഇന്ദിരാഗാന്ധിയുമായി സ്വയം താരതമ്യം ചെയ്തത്.

“ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ല. പക്ഷെ അവരുടെ ഹൃദയത്തില്‍ നില നിന്നിരുന്ന സേവന തത്പരത എന്നിലും സഹോദരിനിലും അവശേഷിക്കുന്നു. ആ വികാരം ഞങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ ആര്‍ക്കുമാവില്ല. നിങ്ങള്‍ അനുവദിക്കുമോ ഇല്ലയോ എന്നത് വിഷയമല്ല. ഞങ്ങള്‍ നിങ്ങളെ സേവിക്കുന്നത് തുടരുക തന്നെ ചെയ്യും” കാണ്‍പൂരിലെ ജയ്‌സ്വാളില്‍ തന്നേയും ഇന്ദിരയേയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിന് അവരുടെ ഉന്നതിയില്‍ മാത്രമെ താത്പര്യമുള്ളുവെന്നും രാജ്യതാത്പര്യമില്ലെന്നുമുള്ള വിമര്‍ശനത്തിനോടുമുള്ള മറുപടി കുടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു