ഡൽഹിയിൽ കലാപത്തിനിടെ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് മനുഷ്യ ചങ്ങല ഒരുക്കി യമുന വിഹാർ നിവാസികൾ

വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന കലാപത്തെ തുടർന്ന് ഇന്ത്യയുടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ നരകമായി മാറിയിരിക്കുകയാണ്. അക്രമത്തെ നിയന്ത്രിക്കാൻ കാര്യക്ഷമമായ നടപടികളൊന്നും സർക്കാർ ഇതുവരെയും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസത്തെ ഭീകരതയ്ക്കിടയിൽ സാധാരണ ജനങ്ങൾ ക്രമസമാധാനവും സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വയം സ്വീകരിക്കുന്നതിന്റെ കാഴ്ചകളും ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

ഡൽഹിയിൽ യമുന വിഹാറിൽ, ഒരു കൂട്ടം ആളുകൾ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായി ഒരു മനുഷ്യശൃംഖല രൂപീകരിച്ചത് ഇതിന് ഒരു ഉദാഹരണമാണ്. മാധ്യമ പ്രവർത്തകൻ ബോധിസത്വ സെൻ റോയ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

സാധാരക്കാരുടെ സുരക്ഷയ്ക്ക് വ്യക്തമായ ഭീഷണി ഉണ്ടായിരുന്നിട്ടും പ്രദേശത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ