ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമം: സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കോടതി

ബംഗാളിൽ ഏപ്രിൽ- മേയ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രൂപീകരിക്കുന്ന ഒരു പ്രത്യേക സംഘം നടത്തുമെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു.

കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്ര ആ പ്രത്യേക സംഘത്തിന്റെ ഭാഗമാകുമെന്ന് കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വൻ വിജയത്തിന് ശേഷം തൃണമൂൽ ഏർപ്പെടുത്തിയ ഗുണ്ടകൾ ബി.ജെ.പി വനിതാ അംഗങ്ങളെ ആക്രമിക്കുകയും പ്രവർത്തകരെ കൊലപ്പെടുത്തുകയും വീടുകൾ നശിപ്പിക്കുകയും പാർട്ടി അംഗങ്ങളുടെ കടകളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

അതേസമയം, അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെയധികം അതിശയോക്തിപരമാണെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. ഇതിനായി വ്യാജ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചു എന്നും സർക്കാർ ആരോപിച്ചു. മെയ് 2 വോട്ടെണ്ണൽ ദിവസത്തിൽ നടന്ന മിക്ക അക്രമ സംഭവങ്ങളും സംസ്ഥാന പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ നടന്നതാണെന്നും സർക്കാർ അവകാശപ്പെട്ടു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി