ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ, ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണമില്ല: അഖിലേഷ് യാദവ്

ബി ജെ പി യും കോണ്‍ഗ്രസും ഒരു പോലെയാണെന്നും ഭാരത് ജോഡോയാത്രയിലേക്ക് തനിക്ക് ക്ഷണമില്ലന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടിക്ക് തികച്ചും വ്യത്യസ്തമായ ആശയസംഹിതയാണുള്ളതെന്നും അഖിലേഷ് യാദവ് വ്യ്ക്തമാക്കി. അഖിലേഷിന്റെ ഈ നിലപാട് പ്രതിപക്ഷ കക്ഷികളുടെ ഐക്യം കൂടി ലക്ഷ്യം വെച്ചുള്ള ഭാരത് ജോഡോ യാത്രയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഡല്‍ഹിയില്‍ നിന്ന് ജനുവരി മൂന്നിനാണ് ഭാരത് ജോഡോയാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്നത്. ജോഡോയാത്രയില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചില്ല. യാത്രയോട് തങ്ങള്‍ക്ക് സഹാനുഭൂമതിയുണ്ട് എന്നാല്‍ പങ്കെടുക്കാനു ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ലന്നും അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷിനും മായാവതിക്കും ഭാരത് ജോഡോയാത്രയിലേക്ക് ക്ഷണം നല്‍കിയതായി കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം വന്നത്. പങ്കെടുക്കില്ലന്ന് നേരത്തെ മായാവതിയും അറിയിച്ചിരുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി