തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണം: സ്റ്റേറ്റ് ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്ന വായനക്കാർ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പ്രോട്ടോകോൾ അനുസരിച്ചു ലൈബ്രറിയിൽ വരണം എന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പി.കെ അറിയിച്ചു. കണ്ടൈൻറ്മെൻറ് സോണുകളിൽ ഉള്ളവർക്കും കോറിന്റൈനിലുള്ളവർക്കും ലൈബ്രറിയിൽ പ്രവേശനം ഇല്ല. പത്തു വയസ്സിനു താഴെ ഉള്ളവരും 60 വയസ്സിനു മുകളിൽ ഉള്ളവരും ലൈബ്രറിയിൽ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല.

ലൈബ്രറി പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ആണ്. പുതിയ അഡ്മിഷൻ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രം ഉണ്ടായിരിക്കുക ഉള്ളൂ. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി അംഗത്വ നമ്പറിന്റെ അവസാന നമ്പർ ക്രമീകരണം അനുസരിച്ചു മാത്രമേ ഏപ്രിൽ 26 മുതൽ പ്രവേശനം ഉണ്ടായിരിക്കുക ഉള്ളു. തിങ്കൾ – 0, 1 ചൊവ്വ – 2,3 ബുധൻ – 4, 5 വ്യാഴം – 6, 7 വെള്ളി – 8, 9 എന്നിങ്ങനെയാണ് ക്രമീകരണം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി