തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണം: സ്റ്റേറ്റ് ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്ന വായനക്കാർ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പ്രോട്ടോകോൾ അനുസരിച്ചു ലൈബ്രറിയിൽ വരണം എന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പി.കെ അറിയിച്ചു. കണ്ടൈൻറ്മെൻറ് സോണുകളിൽ ഉള്ളവർക്കും കോറിന്റൈനിലുള്ളവർക്കും ലൈബ്രറിയിൽ പ്രവേശനം ഇല്ല. പത്തു വയസ്സിനു താഴെ ഉള്ളവരും 60 വയസ്സിനു മുകളിൽ ഉള്ളവരും ലൈബ്രറിയിൽ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല.

ലൈബ്രറി പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ആണ്. പുതിയ അഡ്മിഷൻ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രം ഉണ്ടായിരിക്കുക ഉള്ളൂ. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി അംഗത്വ നമ്പറിന്റെ അവസാന നമ്പർ ക്രമീകരണം അനുസരിച്ചു മാത്രമേ ഏപ്രിൽ 26 മുതൽ പ്രവേശനം ഉണ്ടായിരിക്കുക ഉള്ളു. തിങ്കൾ – 0, 1 ചൊവ്വ – 2,3 ബുധൻ – 4, 5 വ്യാഴം – 6, 7 വെള്ളി – 8, 9 എന്നിങ്ങനെയാണ് ക്രമീകരണം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്