സില്‍വര്‍ ലൈന്‍; സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ പുനര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങിയേക്കും. സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും കഴിഞ്ഞയിടങ്ങളിലാണ് പ്രധാനമായും സാമൂഹികാഘാത പഠനം നടന്നതെന്നാണ് സര്‍വേ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന വിവരം.

ജിയോ ടാഗിങ്ങ് മുഖേന സാമൂഹിക ആഘാത പഠനം നടത്താനുള്ള നടപടികള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ നിസഹകരണവും സര്‍വേ ഏജന്‍സികള്‍ നേരിട്ടു. വിവരശേഖരണം പൂര്‍ത്തിയാവാത്തതിനാല്‍ ഒരിടത്ത് പോലും പബ്ലിക്ക് ഹിയറിങ്ങിലേക്ക് കടക്കാനും കഴിഞ്ഞിട്ടില്ല.

ആറ് മാസം കൂടി വേണം റിപ്പോര്‍ട്ട് തയ്യാറാക്കാനെന്നാണ് ഏജന്‍സികളുടെ നിലപാട്. സാമൂഹികാഘാത പഠനത്തിന് പുതിയ വിജ്ഞാപനം പുറത്തിറക്കുമ്പോള്‍ കൂടുതല്‍ ഏജന്‍സികളെ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തിലും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. മൂന്ന് മാസം സമയം അനുവദിച്ച് കൊണ്ടാവും പുതുക്കിയ വിജ്ഞാപനം വരിക.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ