സോഷ്യല്‍ മീഡിയയില്‍ വൈറലായി 'കന്യാസ്ത്രീകളുടെ' ഫോട്ടോഷൂട്ട്, സമൂഹം പ്രതികരിച്ച് തുടങ്ങുന്നു

ഫോട്ടോഷൂട്ടുകളുടെ വൈറല്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ‘കന്യാസ്ത്രീകളുടെ’ ഫോട്ടോഷൂട്ട്. സെലബ്രിറ്റി ഫോട്ടോഗ്രാഫര്‍ യാമി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി വൈറലാകുന്നത്.

സ്‌നേഹം, സ്വാതന്ത്ര്യം, പൂര്‍ണ്ണത എന്നീ തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കന്യാസ്ത്രി വേഷം ധരിച്ച രണ്ട് യുവതികള്‍ ആലിംഗനം ചെയ്ത് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. സ്വവര്‍ഗ്ഗ പ്രണയമാണ് ഫോട്ടോഷൂട്ടിന്റെ വിഷയമെന്നാണ് മനസിലാക്കുന്നത്. ചിത്രത്തിലുള്ളത് യഥാര്‍ത്ഥ കന്യാസ്ത്രീകളല്ല.

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് വന്ന് കൊണ്ടിരിക്കുന്നത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതേസമയം ഒരേ ലിംഗത്തിലുള്ള ആളുകള്‍ തമ്മിലുള്ള പ്രണയം നമ്മുടെ സംസ്‌കാരത്തിന് എതിരാണ് എന്നാണ് മറ്റൊരു കൂട്ടം ആളുകള്‍ പറയുന്നത്.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ ചിത്രങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതേണ്ടത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ