വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഉഷയുടെ ശസ്ത്രക്രിയ നാളെ

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അംഗം വി ഗീതയുടെ നിർദേശം.

പ്രാഥമിക പരിശോധനയിൽ തന്നെ സംഭവത്തിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷന്റെ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നത്. സംഭവത്തിലെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിക്കുമെന്നാണ് വിവരം.

അതേസമയം ചികിത്സാ പിഴവ് നേരിട്ട ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് സംസാരിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ അമൃത ആശുപത്രിയിലാണ് ഉഷ ചികിത്സയിലിരിക്കുന്നത്. ആശുപത്രി അധികൃതരാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്.

Latest Stories

'ചെന്നൈ ഐപിഎലിൽ നിന്നും പുറത്തായാൽ മാത്രമേ ധോണി ഇനി ടീമിലേക്ക് മടങ്ങിവരൂ'; അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

പൂരനെ ഇറക്കിയ പന്തിന്റെ തീരുമാനം തെറ്റായി പോയി, വേറെ എത്രയോ ബാറ്റ്‌സ്മാന്മാർ ഉണ്ടായിരുന്നു ലക്‌നൗവിന്'; തുറന്നടിച്ച് ഡെയ്‌ൽ സ്റ്റെയ്‌ൻ

വരുന്നു, പോകുന്നു, റിപീറ്റ്‌; ഡൽഹി ബാറ്റർമാരെ എറിഞ്ഞിട്ട് ആർസിബിയുടെ ചുണക്കുട്ടികൾ

ഞങ്ങൾ തോൽക്കാൻ കാരണം പിച്ച് മനസിലാക്കാൻ സാധിക്കാത്തത് മൂലം, അതിലൂടെ ഒരുപാട് വിക്കറ്റുകളും നഷ്ടമായി: ഋതുരാജ് ഗെയ്ക്‌വാദ്

'ധോണി ഉടനെ കളിക്കളത്തിലേക്ക് മടങ്ങി വരില്ല, ഇനിയും സമയമെടുക്കും'; തുറന്ന് പറഞ്ഞ് പരിശീലകൻ

'കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകും': 12 മന്ത്രിമാർ പരാജയപ്പെടും എന്നുള്ളത് വി.ഡി സതീശന്റെ ആഗ്രഹം: വെളളാപ്പളളി നടേശൻ

നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയം നടിച്ച് 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

ആശയശൂന്യതയുടെ രാഷ്ട്രീയം: എഎപിയുടെ പിളർച്ചയും യുവതലമുറയുടെ മറുപടിയും

എഎപി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി

നിധിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല