'ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗം, സംസ്ഥാനത്തിന് റോളില്ല'; ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ

മാസപ്പടി കേസിലെ ഇ ഡി അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമെന്ന് വി ഡി സതീശൻ. ഹൈക്കോടതി അനുമതിയുള്ള കേസിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞ വി ഡി സതീശൻ ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും സംസ്ഥാനത്തിന് റോളില്ല എന്നും കൂട്ടിച്ചേർത്തു. ഇ ഡി നടത്തണമെന്ന് കേരളം ഗവൺമെന്റിന് പറയാൻ അധികാരം ഇല്ലെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു. നമുക്കതിൽ പരിമിതികളുണ്ട്. അന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കോടതിയിൽ പോയി. കോടതി അത് തള്ളി. കേന്ദ്ര സേനയെ അണിനിരത്തിയാണ് ഇ ഡി റെയ്ഡ് നടത്തിയത്. കേരളം പൊലീസ് കൂടി ചെന്നത് ഗുണം ചെയ്തു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് രാഷ്ട്രീയമായി സിപിഎം ആരോപിച്ചു എന്നും വി ഡി സതീശൻ പറഞ്ഞു. കേരളം പൊലീസ് ചെയ്തത് കൃത്യമായ നടപടിയാണെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്യമായ മന്ത്രിയെ അഭിനന്ദിക്കുന്നതായും തെറ്റ് ചെയ്ത ഒരാളും രക്ഷപെടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Latest Stories

ജിഹാദി എന്ന് വിളിച്ചതിന് കൃത്യമായ തെളിവുണ്ട്; കൂടുതൽ ശബ്ദ സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തു വരും : മാലാ പാർവതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ; ‌11പേരെ റിമാൻഡ് ചെയ്തു

'മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു, മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണോ'; വി ഡി സതീശൻ

'ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം, വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം'; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

കൊച്ചിയുടെ കനാലുകൾ മരിക്കുമ്പോൾ നഗരം ശ്വാസംമുട്ടുന്നു

'സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും'; വി ഡി സതീശൻ

'ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്‌പ്പെടുത്തുന്നതിനെയാണ് വിവേകമെന്ന് പറയുന്നത്, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്'; ജോയ് മാത്യു

മാസപ്പടി കേസ്; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സി എം ആർ എൽ, അന്വേഷണം തടയണമെന്ന് ആവശ്യം

പൂനെയിൽ വ്യാജ മദ്യം കഴിച്ച് 18 പേർ മരിച്ചു; നിരവധി പേർ ​ഗുരുതരാവസ്ഥയിൽ

'വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോൾ, എന്നാല്‍ ഉണ്ടായില്ല'; അതൃപ്തി അറിയിച്ച് ഗവര്‍ണര്‍