രജിത്തിന് പകരം ജയിലില്‍ പോയി ആര്യ; ബുദ്ധി കൊണ്ട് കളിക്കുകയാണെന്ന് രജിത്

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ നല്‍കിയ സുവര്‍ണ്ണാവസരം പാഴാക്കി രജിത്തിന് വേണ്ടി ജയിലില്‍ പോകാന്‍ തയാറായി ആര്യ. കഴിഞ്ഞ ആഴ്ച നടത്തിയ കോയിന്‍ ടാസ്‌കില്‍ ആര്യയ്ക്ക് ഒരു സ്വിച്ച് പോയിന്റ് ലഭിച്ചിരുന്നു. ഒന്നുകില്‍ ഭരിക്കാം. അല്ലെങ്കില്‍ ജയിലില്‍ പോകാം എന്നതാണ് സ്വിച്ച് പോയിന്റ് കൊണ്ടുള്ള ഗുണം.

പാഷണം ഷാജിയെ മാറ്റി ക്യാപ്റ്റന്‍സിയ്ക്കായി മത്സരിക്കാം എന്നാണ് ആദ്യത്തെ ഗുണം. അല്ലെങ്കില്‍ കുറവ് പോയിന്റ്‌സ് ലഭിച്ച രജിത്തിനോ ജസ്ലയ്ക്കോ പകരമായി ജയിലില്‍ പോകുകയോ ചെയ്യാം. ഏവരെയും ഞെട്ടിച്ചുകൊണ്ട് രജിത് കുമാറിന് പകരം ജയിലില്‍ പോകാമെന്നാണ് ആര്യ പറഞ്ഞത്. രജിത്തിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നുണ്ട്. വിശ്രമത്തിന്റെ ആവശ്യമുള്ളതിനാല്‍ ജയില്‍വാസം ലേശം സമ്മര്‍ദ്ദമുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം പ്രശ്നമാണ് എന്ന് ആര്യ പറഞ്ഞു.

ആര്യയുടെ തീരുമാനം ബുദ്ധിയുടെ സൂക്ഷ്മതയാണ്, അതേ സമയം സ്നേഹത്തിന്റെയും എന്ന് രജിത് പറഞ്ഞു. ആ തീരുമാനം തന്നെയാണ് ആര്യ എടുക്കുകയെന്ന് തനിക്ക് അറിമായിരുന്നെന്നും രജിത് സൂചിപ്പിച്ചു. ബുദ്ധിയുണ്ട്, സ്നേഹവുമുണ്ട് എന്ന് മോഹന്‍ലാലും പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍