ഞാന്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതല്ല; സംഭവിച്ചത് മറ്റൊന്നെന്ന് ബിന്ദു പണിക്കര്‍

അഭിനയം ഉപേക്ഷിച്ചതല്ല. നല്ല അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് മാറിനിന്നതെന്ന് ബിന്ദുപണിക്കര്‍. ഞാന്‍ അഭിനയം വേണ്ടെന്ന് തീരുമാനിച്ചില്ല. അവസരങ്ങള്‍ വരാതിരുന്നതാണ്. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് സിനിമകള്‍ വരാതിരുന്നതെന്ന് അറിയില്ല. എനിക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കില്ല. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല,’ ബിന്ദു പണിക്കര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

റോഷാക്കിലെ ബിന്ദു പണിക്കരുടെ കഥാപാത്രം ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റില്‍ പറഞ്ഞിരുന്നു. ഗ്രേസ് ആന്റണിക്കൊപ്പം അമ്മായിയമ്മ കഥാപാത്രമായാണ് ചിത്രത്തില്‍ ബിന്ദു.

എന്നാല്‍ സാധാരണ കണ്ട അമ്മായിയമ്മ-മരുമകള്‍ കഥാപാത്രങ്ങളെയാകില്ല റോഷാക്കില്‍ കാണുകയെന്ന് ബിന്ദു പണിക്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ലോകവ്യാപകമായി ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ