എന്നെ മിസ്റ്റര്‍ ബീനുമായി താരതമ്യപ്പെടുത്താറുണ്ട്, പക്ഷേ..: സൈജു കുറുപ്പ്

സൈജു കുറുപ്പ് ഒരു കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ തീര്‍പ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം മികച്ച നിലയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൈജു.

തന്നെ മിസ്റ്റര്‍ ബീനുമായി പലരും താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ടെന്നാണ് സൈജു വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ അത് ഞാന്‍ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നും അദ്ദേഹം ഒരു ഒഭിമുഖത്തില്‍ വ്യക്തമാക്കി.

. ഒരു ലെജന്റാണ് മിസ്റ്റര്‍ ബീന്‍. അതില്‍ നമ്മള്‍ എന്ത് പറയാനാണ്. ഞാന്‍ സൈജു കുറുപ്പാണ്. അതുകൊണ്ട് സൈജു കുറുപ്പായി മലയാളത്തില്‍ തുടര്‍ന്ന് പോകാനാണ് താല്‍പര്യം. അതുപോലെതന്നെ ചിലരൊക്കെ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനുമായും എന്നെ താരതമ്യപ്പെടുത്തി പറഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷെ എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല. രഘുവരനെപ്പോലയാണ് ഞാന്‍ ഇരിക്കുന്നതെന്ന് പണ്ട് പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. അതും എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ