അങ്ങനെ കട്ടും മോഷ്ടിച്ചും പാട്ടുണ്ടാക്കുന്ന ആളല്ല ഞാന്‍ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി് വി.എം. വിനു

താന്‍ സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന സിനിമയിലെ ബാലേട്ടാ എന്ന പാട്ട് ബോണി എമ്മിന്റെ പാട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് വന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംവിധായകന്‍ വി എം വിനു. അങ്ങനെ കട്ടും മോഷ്ടിച്ചുമെന്നും പാട്ടുണ്ടാക്കുന്ന ആളല്ല. ബാലേട്ടാ ബാലേട്ടാ പാട്ടിന്റെ ട്യൂണ്‍ അങ്ങനെ വേണമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. ഒരു ഓളം, ഭയങ്കര രസകരമായ ഇളക്കം അത് തിയറ്ററില്‍ ഉണ്ടാക്കും,” വി.എം. വിനു കൂട്ടിച്ചേര്‍ത്തു.

”ആരൊക്കെയോ അത് കോപ്പിയാണെന്ന് പറഞ്ഞു. എന്ത് കോപ്പി. എത്രയോ കോപ്പി മലയാളത്തില്‍ വരുന്നുണ്ട്. മലയാളത്തില്‍ തന്നെ തിരിച്ചും മറിച്ചും ഇടുന്ന പാട്ടുകള്‍ എത്രയോ ഉണ്ട്. ഈ ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം തന്റേതായിരുന്നു എന്നാണ് വിനു വീഡിയോയില്‍ പറയുന്നത്.

”ജയചന്ദ്രന്‍ അന്ന് നാല് പാട്ടുകള്‍ കംപോസ് ചെയ്തു. ബാലേട്ടാ ബാലേട്ടാ എന്ന ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ ആ രീതി വെച്ച്, ചെയ്യാമെന്ന് ഞാന്‍ തന്നെ സജഷന്‍ വെച്ചതാണ്, ‘ വിനു പറഞ്ഞു.

Latest Stories

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ? ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ എന്ത് അധികാരം; വിമർശിച്ച് ഹൈക്കോടതി

"100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, ശബ്ദം അരോചകം"; ആരാണ് ട്രംപ് അധിക്ഷേപിച്ച ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി

കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

'വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു'; നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്... പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

'സൈന്യത്തിലും പൊലീസിലും ജുഡീഷ്യറിയിലും സ്വാധീനമുണ്ടാക്കി 2047 ൽ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുക'; പിഎഫ്ഐയുടെ പദ്ധതികൾ കോടതിയിൽ അറിയിച്ച് എൻഐഎ

സംസ്ഥാനത്ത് കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി, മഴ മുന്നറിയിപ്പിൽ മാറ്റം

ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

ചെറുപ്പമായി തോന്നിപ്പിക്കാനുള്ള ഡീ-ഏജിംഗിനുള്ള പണമൊന്നും കയ്യിലില്ല, ഭാരം കുറയ്ക്കാൻ നിരവധി ഡയറ്റീഷ്യൻമാരെ സമീപിച്ചു, ഒടുവിൽ ആ രീതി ഫലിച്ചു : മാധവൻ