അത് അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടു; പ്രചരിച്ച അശ്ലീലദൃശ്യങ്ങളെ കുറിച്ച് നടി സ്വാസ്തിക

സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ബംഗാളി നടി സ്വാസ്തിക. തന്റെ പേരില്‍ വന്ന ഒരു ഫേക്ക് എംഎംഎസ് വിവാദത്തെക്കുറിച്ചാണ് സ്വാസ്തിക സംസാരിച്ചത്. ബന്ധുക്കളും നാട്ടുകാരും തനിക്കെതിരെ ഇതിന്റെ പേരില്‍ തനിക്കെതിരെ ആരോപണങ്ങളുമായി എത്തിയെന്നും അവര്‍ പറയുന്നു. സിനിമയിലെ ഒരു രംഗമാണ് നടിയുടെ പേരില്‍ പ്രചരിച്ചത്.

സ്വാസ്തികയുടെ വാക്കുകള്‍

ഒരു നടിയുടെ ജീവിത കഥ പറയുന്ന ടേക്ക് വണ്‍ എന്ന സിനിമ ഞാന്‍ ചെയ്തിരുന്നു. നായികയുടെ ഒരു ഇന്റിമേറ്റ് രംഗം ലീക്ക് ആവുകയും അശ്ലീല ദൃശ്യമായി പ്രചരിക്കുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ കഥ. ഈ സംഭവം അവളുടെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നു.

അവള്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമ ആവുന്നു. അവള്‍ ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. എന്നാല്‍ ഈ കഥ എന്റെ ജീവിതമാണെന്ന തരത്തില്‍ വ്യഖ്യാനിക്കുകയായിരുന്നു. ഈ രംഗം എന്റെ പേരില്‍ പ്രചരിക്കുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്വാസ്തികയും സിംഗിള്‍ മദറാണ്.

ബന്ധുക്കളില്‍ പലരും എന്റെ മാതാപിതാക്കളെ വിളിച്ചു. നിങ്ങളുടെ മകള്‍ രാവിലെ മുതല്‍ മദ്യപാനമാണല്ലേ, നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അമ്മയുടെ ക്ഷമ നശിച്ച് ദേഷ്യം വന്നു. യു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമയില്‍ അഭിനയിച്ചാലെന്താണ് നിനക്ക്. കുട്ടികളുടെ സിനിമകളില്‍ അഭിനയിക്കൂ, എന്തിനാണ് മദ്യപാനികളുടെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക