'അജിത്ത് സാര്‍ ഓടി വന്ന് കാലില്‍ വീഴുന്നു, അത് ആരാണെന്ന് മനസിലായപ്പോള്‍ എന്റെ കിളി പോയി'; ധ്രുവന്‍ ധ്രുവ്

അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമാണ് പേളി മാണിയും ധ്രുവന്‍ ധ്രുവും സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി ധ്രുവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ധ്രുവന്റെ വാക്കുകളിങ്ങനെ

‘ഹൈദരാബാദില്‍ ഒരു ഗോഡൌണില്‍ ഷൂട്ട് നടക്കുമ്പോള്‍ അവിടേക്ക് നിമ്മാതാവ് ബോണി കപൂര്‍ വന്നു. പക്ഷേ അത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. നല്ല സൈസുള്ള ഒരു വ്യക്തി വന്ന് സംവിധായകന്റെ അടുത്തുള്ള കസേരയില്‍ നല്ല കോണ്‍ഫിഡന്‍സോടെ ഇരിക്കുന്നത് കണ്ടപ്പോഴാണ് സിനിമയുമായി അത്രമേല്‍ ബന്ധമുള്ള ആരോ ആണെന്ന തോന്നലുണ്ടായത്.

കുറച്ച് കഴിഞ്ഞപ്പോള്‍ അജിത്ത് സാര്‍ ഓടി വന്ന് അദ്ദേഹത്തിന്റെ കാലില്‍ വീണു. അപ്പോ എന്റെ കിളി പോയി. ഞാന്‍ വിചാരിച്ച ആരുമല്ല, ഇത് വേറെ ആരോ ആണെന്ന് മനസിലായി.’

ഇതാരാ എന്ന് ചോദിച്ചപ്പോഴാണ് അത് ബോണി കപൂറാണ് എന്ന് മനസിലായത്. അദ്ദേഹം തിരക്കിയിരുന്നു. പെട്ടെന്ന് മനസിലാവില്ല. ഫുള്‍ മാസ്‌ക് വെച്ച് മുഖം പാതിയും കവര്‍ ചെയ്ത് സഹിക്കാനാകാത്ത തണുപ്പ് കാരണം തലവഴി ഹുഡിയുമിട്ട് നില്‍ക്കുന്ന തന്നെ മനസിലാവില്ലല്ലോ.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു