പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സാഹസികനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും

തന്റെ സാഹസികത കൊണ്ട് ലോകത്തെ അമ്പരപ്പിച്ച മുതലവേട്ടക്കാരനായിരുന്നു സ്റ്റീവ് ഇര്‍വിന്‍. ഡിസ്‌കവറി ചാനലിലൂടെ സ്റ്റീവ് ഇര്‍വിനും ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി. എന്നാല്‍, 2006- ല്‍ ചാനല്‍ പരിപാടിക്കിടെ തിരണ്ടി ആക്രമണത്തിനിരയായി അദ്ദേഹം മരിച്ചു. വര്‍ഷം 13 കഴിഞ്ഞപ്പോള്‍ അച്ഛന്‍ സ്റ്റീവ് ഇര്‍വിന്റെ വഴിയെ തന്നെയാണ് മകന്‍ റോബര്‍ട്ട് ക്ലാരന്‍സ് ഇര്‍വിനും.

15 വര്‍ഷം മുമ്പ് പിതാവ് സ്റ്റീവ് മുതലയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവെച്ച മകന്‍ അതേ മൃഗശാലയിലെ അതേ സ്ഥലത്ത് അതേ മുതലയ്ക്ക് തീറ്റയിട്ടു കൊടുക്കുന്ന ചിത്രാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും ഞാനും മുറേയ്ക്ക് തീറ്റ കൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം. ചിത്രത്തിനൊപ്പമുള്ള കാപ്ഷന്‍ ഇങ്ങനെ. ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍ ഏറെയും സാഹസികത വാഴ്ത്തുന്നതിനൊപ്പം അച്ഛനെ അനുസ്മരിപ്പിക്കുന്ന മകന്റെ രൂപസാദൃശ്യവും പങ്കുവെച്ചിട്ടുണ്ട്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു