ബഹറിനില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ബഹറിനിലെ ഇന്ത്യന്‍ എംബസി തുടങ്ങി. https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കാണ് വിവരങ്ങള്‍ നല്‍കാന്‍ തുറന്നിരിക്കുന്നത്. ഒരു അപേക്ഷയില്‍ ഒരാളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കാനാവുക. കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ ഫോറം പുരിപ്പിക്കണം.

വിവര ശേഖരണം മാത്രമാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ പേജില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഉണ്ടായാല്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു.

എംബസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാണെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാമെന്നുമുള്ള സമ്മതപത്രവും ഇതോടൊപ്പം സമര്‍പ്പിക്കണം. ഇന്ത്യയിലേക്ക് തിരിച്ചു പോകാനുള്ള കാരണവും വ്യക്തമാക്കണം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ