പാഴ്സലുകളുടെ ട്രാക്കിംഗ് സംവിധാനവുമായി ഓൺ ലൈൻ വസ്ത്ര വ്യാപാര സ്റ്റോറായ മോഹി . ഇൻ എത്തി

വനിതകളുടെ വസ്ത്ര രംഗത്തെ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ മോഹി . ഇൻ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം, ഓർഡർ ചെയ്ത ഉത്പന്നനങ്ങൾ അനുനിമിഷം ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും
ലോഞ്ച് ചെയ്തു. മോഹി ഓൺ ലൈൻ സ്റ്റോറിൽ ഓർഡർ നൽകുന്ന ഉൽപന്നങ്ങളുടെ പാക്കേജുകൾ ഉപഭോക്താക്കൾക്ക് ലൈവായി ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പാണ് ഇത്. കഴിഞ്ഞ പത്തു വർഷമായി ഫയാസ്, നവാസ് എന്നീ സംരംഭകർ നടത്തിയ പഠന – ഗവേഷണ ഫലമായാണ് ഈ ആശയം സാക്ഷക്കരിക്കപ്പെട്ടത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രമുഖ നടൻ വിനയ് ഫോർട്ട്, സ്ത്രീകളുടെ എത്നിക് വസ്ത്രങ്ങൾക്കുള്ള ഓൺ ലൈൻ സ്റ്റോറും മൊബൈൽ ആപ്പും ലോഞ്ച് ചെയ്തു.

ഓൺ ലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുന്ന ഓരോ പാഴ്സലിലും ഓരോ ചിപ്പ് ഉള്ളടക്കം ചെയ്തിരിക്കും. ഇത് വഴി തങ്ങൾ ഓർഡർ ചെയ്ത സാധനങ്ങളുടെ നീക്കം ഓൺ ലൈനായി, ഓർഡർ നൽകിയ ആൾക്ക് മനസിലാക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയിൽ ആദ്യമായാണ് ചിപ്പ് ഉൾപ്പെടുത്തി ഇത്തരമൊരു മൊബൈൽ ആപ് നിലവിൽ വരുന്നതെന്ന് അവർ പറഞ്ഞു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്