കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ 21-ാമത് പദ്ധതിക്ക് കൊച്ചിയില്‍ തറക്കല്ലിട്ടു

കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ കൊച്ചിയിലെ മൂന്നാമത് പദ്ധതി ‘കല്യാണ്‍ പാരാമൗണ്ട്’ന് തുടക്കമായി. കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ കേരളത്തിലെ ഇരുപത്തിഒന്നാമത് പദ്ധതിയാണിത്. എറണാകുളം കലൂര്‍ മെട്രോ സ്‌റ്റേഷനടുത്തുള്ള പ്രൊജക്റ്റ് സൈറ്റില്‍ കല്ലിടല്‍ ചടങ്ങ് നടത്തി.

പതിനെട്ട് നിലകളിലായി മികച്ച രീതിയില്‍ വിസ്തൃതമായി രൂപകല്‍പ്പന ചെയ്ത 64 3ബിഎച്ച്‌കെ ഫ്‌ളാറ്റുകളുള്ളതാണ് കല്യാണ്‍ പാരാമൗണ്ട്. ഇന്‍ഡോര്‍ ഗെയിംസ് റൂം, സ്വിമ്മിംഗ് പൂള്‍, പാര്‍ട്ടി ഹാള്‍, ഹെല്‍ത്ത് ക്ലബ്ബ്, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാനുള്ള സൗകര്യം, വീഡിയോ ഡോര്‍ ഫോണ്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളൊടു കൂടിയതാണ് കല്യാണ്‍ പാരാമൗണ്ട് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ 90201 55555 എന്ന നമ്പരില്‍ വിളിക്കുക.

Latest Stories

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ