ഓഹരി വിപണിക്ക് വൻനേട്ടം, സെൻസെക്‌സ് 39,000 പോയിന്റ് കീഴടക്കി

പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം.  സെന്‍സെക്‌സ് 256.81  പോയന്റ് നേട്ടത്തില്‍ 38,929.72 പോയിന്റിലും നിഫ്റ്റി 62.15  പോയന്റ് ഉയര്‍ന്ന് 16,886 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത സെൻസെക്‌സ് 39,000 പോയിന്റ് മറികടന്നു എന്നുള്ളതാണ്. രാവിലെ പത്തേകാലോടെയാണ് സൂചിക 39,000 പോയിന്റിന് മുകളിൽ എത്തിയത്. വിപണിയുടെ ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്‌സ് 39.000 പോയിന്റ് മറി കടക്കുന്നത്. മാർക്കറ്റ് 40,000 പോയിന്റിന് മുകളിൽ എത്തുമെന്ന് സൂചനകൾ ശക്തമാണ്.

ബി എസ്ഇ യിലെ 1078 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, പൊതുമേഖല ബാങ്ക്, വാഹനം, വാഹനം, ഇന്‍ഫ്ര, ഐടി, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.  ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ടാറ്റ് സ്റ്റീല്‍, ഭാരതി എയർടെൽ തുടങ്ങിയ ഷെയറുകൾ ശക്തമായ മുന്നേറ്റത്തിലാണ്. ടാറ്റ മോട്ടോർസ് ഷെയറുകൾ ഇന്ന് ആറ് ശതമാനം മുന്നേറ്റം ഉണ്ടാക്കി.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ