കല്യാണ്‍ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിയായ കല്യാണ്‍ ഹൊറൈസണിന്‍റെ ഭൂമിപൂജ ചടങ്ങ് നടന്നു. വെണ്‍പാലവട്ടത്താണ് 14 നിലകളിലായി 100 മികച്ച രൂപകല്പനയിലുള്ള 2ബിഎച്ച്‌കെ, 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയരുന്നത്. കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പത്തൊന്‍പതാമത് ഭവനപദ്ധതിയാണിത്.

സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, എയര്‍ കണ്ടീഷന്‍ഡ് വര്‍ക്ക് പ്ലെയിസ്, ഗസ്റ്റ് സ്യൂട്ട്, വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് കല്യാണ്‍ ഹൊറൈസണ്‍ വരുന്നത്.

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ തിരുവനന്തപുരത്തെ മറ്റ് ഭവനപദ്ധതികളായ വെണ്‍പാലവട്ടത്തെ കല്യാണ്‍ ഗേറ്റ് വേയും ശ്രീവരാഹത്തെ കല്യാണ്‍ ഡിവിനിറ്റിയും പണി പൂര്‍ത്തിയായി വരുന്നു. 2024-ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 90201 55555 എന്ന നമ്പരില്‍ വിളിക്കുക, അല്ലെങ്കില്‍ www.kalyandevelopers.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമ കേസ്; പ്രതി ബാബു തോമസ് റിമാൻഡിൽ

'ശശി തരൂരിനായി എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സ്വീകരിക്കും'; ടി പി രാമകൃഷ്ണൻ

'നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല, ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം'; വിജയ്

T20 World Cup 2026: 'ഇന്ത്യയ്ക്ക് എന്തുമാകാം, ബാക്കിയുള്ളവർക്ക് ഒന്നുമായിക്കൂടാ, ഇത് ഇരട്ടത്താപ്പ്'; ഐസിസിക്കെതിരെ അഫ്രീദി

T20 World Cup 2026: ബഹിഷ്കരണ ഭീഷണി വെറും ഷോ, ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ, പടപ്പുറപ്പാട് 'തീയുണ്ട' ഇല്ലാതെ!

'കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്, പാർട്ടി പരിശോധിച്ചു'; കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം എ ബേബി

'നമ്മോടൊപ്പം ജീവിക്കുന്ന സൂക്ഷ്മാണു'; മിനി മോഹൻ

'പ്രധാനമന്ത്രിയുടെ സന്ദർശനം, ഫ്ലക്സ് ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചു'; ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

'സർക്കാരിനെതിരെ ജനവികാരമില്ല, അതിന് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്'; എം വി ഗോവിന്ദൻ

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ