ഇവന്മാരെ ഈ മെസി എന്ത് ചെയ്തു, മെസിക്കിട്ട് പണിയുമായി വന്ന മെക്സിക്കൻ ആരാധകരെ നേരിട്ട് അര്ജന്റീന; ഇരുരാജ്യങ്ങൾക്കും നാണക്കേട്

അർഗാന്റിനാക്കും മെക്സികോക്കും ഇന്നും ലോകകപ്പിൽ ഏറ്റവും നിർണായക മത്സരമാണ് ണ്. അർഗാന്റിനയെ സംബന്ധിച്ച് തൊട്ടാൽ അവരുടെ ലോകകപ്പ് യാത്ര ഇന്ന് അവസാനിക്കും. എന്നാൽ ബുധനാഴ്ച രാത്രി ഖത്തറിൽ “f*** മെസ്സി” എന്ന മുദ്രാവാക്യം മുഴങ്ങിയതിനെ തുടർന്ന് എതിരാളികളായ അർജന്റീനയുടെയും മെക്സിക്കോയുടെയും ആരാധകരും ഏറ്റുമുട്ടി.

വിവിധ ടീമുകൾ ഒത്തുചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഖത്തരി തലസ്ഥാനത്തെ ഫിഫയുടെ ഫാൻ സോണുകളിലൊന്നായ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ, തങ്ങളുടെ രാജ്യത്തിന്റെ ജേഴ്സികൾ അണിഞ്ഞെത്തിയ ഇരു രാജ്യത്തിന്റെയും ആരാധകർ പരസ്പരം പോർവിളികൾ നടത്തി ഏറ്റുമുട്ടി. ഇതിനിടയിൽ മെക്സിക്കൻ ആരാധകർ മെസിയെ ട്രോളിയതോടെയാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് പറയാം.

അർജന്റീന ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിട്ടും, സൗദി അറേബ്യയോട് തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് അർഗാന്റിന ട്രോളുകൾക്ക് ഇരയായത്. എന്തായാലും സംഘർഷത്തിൽ നിരവധി ആരാധകർക്കാണ് പരിക്കേറ്റതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നു.

മത്സരത്തിന് മുമ്പ് തന്നെ ചൂട് ആരാധകർ ഏറ്റെടുത്തു എന്നാണ് ഇതൊക്കെ കാണിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ