മലയാളികൾക്ക് ഇത് അഭിമാന നിമിഷം, ഫ്രാൻസ് ടീമിന്റെ കൈപിടിച്ച്‌ പി.സി തോമസിന്റെ കൊച്ചുമക്കൾ

ഈ വർഷത്തെ ഫിഫ ലോകകപ്പിൽ കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി സി തോമസിനെ സംബന്ധിച്ച് സന്തോഷം നിറഞ്ഞ ഓർമകളുടേതായി . ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള ഫ്രാൻസ് ടീമിന്റെ ‘പ്ലെയർ എസ്കോർട്ടു’മാരിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ഇവയും ഒലീവിയയും ഉണ്ടായിരുന്നു എന്നതാണ് സന്തോഷത്തിന്റെ കാരണം.

ഇവാ ഇബ്രാഹിമ കൊണാറ്റെയെ അകമ്പടി സേവിച്ചപ്പോൾ ഒലീവിയ റയൽ മാഡ്രിഡ് താരം ഔറേലിയൻ ചൗമേനിയെ അനുഗമിച്ചു. “എന്റെ കൊച്ചുമക്കൾക്ക് ലോകകപ്പിൽ ഫ്രാൻസ് ടീമിനൊപ്പമാകാൻ അവസരം ലഭിച്ചത് തീർച്ചയായും മഹത്തായ നിമിഷമായിരുന്നു. അവരെയോർത്ത് എനിക്ക് അഭിമാനമുണ്ട്- പി സി തോമസ് പറഞ്ഞു.

ഖത്തറിലെ ദുഖാൻ ബാങ്കിൽ ജോലി ചെയ്യുന്ന പി സി തോമസിന്റെ മകൻ പി ടി ചാക്കോയുടെ മക്കളാണ് ഈവയും ഒലീവിയയും. ഭാര്യ സംഗീത ടൂർണമെന്റിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ദോഹയിലെ രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവയും ഒലീവിയയും.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ