എമിയുടെ പേരിൽ ഉറ്റസുഹൃത്തുക്കൾ ബദ്ധശത്രുക്കൾ, ട്വിറ്ററിൽ തമ്മിലടിച്ച് സൂപ്പർ താരങ്ങൾ; സംഭവം ഇങ്ങനെ

അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയയും മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമിയും എമി മാർട്ടിനെസിന്റെ ഫിഫ ലോകകപ്പ് ഫൈനൽ കാണിച്ച പ്രവർത്തിയെച്ചൊല്ലി വാക്പോരിൽ എത്തിയത് ഫുട്‍ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം ആയി.

ഫ്രാൻസിനെതിരായ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ മാർട്ടിനെസിന്റെ പ്രവർത്തനങ്ങളിലും അതിനുശേഷം കൈലിയൻ എംബാപ്പെയെയും ഫ്രാൻസിനെയും പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

ഡിസംബർ 22 ന് റാമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എമി മാർട്ടിനെസിനെ “ഫുട്‌ബോളിലെ **** ഏറ്റവും വലിയ മകൻ” എന്ന് വിശേഷിപ്പിച്ചു.

എയ്ഞ്ചൽ ഡി മരിയ ഇത് കേട്ട് പ്രതികരിച്ചു, (ആർഎംസി സ്പോർട്ട് വഴി):

“അവൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ്. നിങ്ങൾ മറ്റെവിടെയെങ്കിലും കരയൂ.”

പരിഹാസത്തോടെ റാമി മറുപടി പറഞ്ഞു:

“നീ എന്നെ പഠിപ്പിക്കുകയാണോ എയ്ഞ്ചൽ !?”

ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് മുതൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ഗോൾഡൻ ഗ്ലോവ് ട്രോഫി നേടിയതിന് ശേഷം മാർട്ടിനെസ് ഒരു പരുക്കൻ ആംഗ്യം കാണിക്കുന്നത് കണ്ടു.

ലോകകപ്പ് ജേതാക്കളായ ടീമിന്റെ വിജയ പരേഡിനിടെ അർജന്റീന ഗോൾകീപ്പർ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു കുഞ്ഞ് കളിപ്പാട്ടം കൈവശം വച്ചിരിക്കുന്നത് കണ്ടു.ആഘോഷത്തിൽ സൂപ്പർ താരത്തെ കളിയാക്കാനാണ് അത്തരത്തിൽ ഒന്ന് കൈയിൽ വെച്ചതെത് വ്യക്തം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക