സെമിയും ഫൈനലും നടത്തേണ്ട, കപ്പ് അർജന്റീനക്ക് കൊടുത്തേക്ക്; ആഗ്രഹം പോലെ നടക്കട്ടെ എന്ന് പെപെ

ശനിയാഴ്ച നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയോട് 1-0 ന് തോറ്റ അർജന്റീനിയൻ റഫറിക്കെതിരെ പോർച്ചുഗൽ കളിക്കാരായ പെപ്പെയും ബ്രൂണോ ഫെർണാണ്ടസും ആഞ്ഞടിച്ചു. അർജന്റീനയെ ജയിപ്പിക്കാൻ വേണ്ടി റഫറി ഒത്തുകളിച്ചതാണെന്ന് പെപെ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച നെതർലാൻഡിനെ തോൽപ്പിച്ചാണ് അർജന്റീന മുന്നേറിയത്, അവർ ഫൈനലിൽ എത്തിയാൽ, ഫ്രാൻസിനെതിരെയോ മൊറോക്കോക്കെതിരെ കളിച്ചേക്കാം. മാച്ച് റഫറി ഫാകുണ്ടോ ടെല്ലോയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും വീഡിയോ അസിസ്റ്റന്റ് റഫറിയും അർജന്റീനയിൽ നിന്നുള്ളവരായിരുന്നു എന്നതാണ് വിവാദത്തിന് കാരണമായത്.

“അർജന്റീനിയൻ റഫറി കളിയെ നോനിയന്ത്രിച്ച രീതി അംഗീകരിക്കാനാവില്ല,” പെപ്പെ പോർച്ചുഗീസ് ടെലിവിഷനിൽ പറഞ്ഞു. ലായനൽ മെസി കഴിഞ്ഞ ദിവസം റഫറിയിങ് രീതിയെ കുറ്റപ്പെടുത്തി അതിന്റെ പരിമിത ഫലമായിട്ടാണ് അർജന്റീനയിൽ നിന്നുള്ളവരെ ഞങ്ങൾക്ക് എതിരെ ഇറക്കിയത്.

ഒരുപാട് സമയം മൊറോക്കോ വേസ്റ്റ് ആക്കി, അധിക സമയം ഒന്നും ഞങ്ങൾക്ക് വേണ്ട രീതിയിൽ തന്നില്ല. അത് ഒട്ടും അംഗീകരിക്കാം സാധിക്കില്ല. എന്തായാലും വലിയ വിവാദത്തിനാണ് ഇപ്പോൾ തിരി കൊളുത്തിയിരിക്കുന്നത് എന്നത് ഉറപ്പാണ്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്