ബാഴ്‌സയുമായുള്ള കരാറില്‍ മെസ്സിയുടെ തന്ത്രം; കാറ്റലന്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ്

കാറ്റലോണിയ സ്വതന്ത്രവാദം സങ്കീര്‍ണമായിക്കൊണ്ടിരിക്കെ ബാഴ്‌സലോണ ആരാധകരെ കൂടുതല്‍ ആശങ്കയിലാക്കി മെസ്സിയുടെ കരാര്‍. സ്പാനിഷ് ഭരണകൂടത്തില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോപം കാറ്റലന്‍ ക്ലബ്ബായ ബാഴ്‌സലോണയെ ബാധിച്ചാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് മാറാമെന്ന വ്യവസ്ഥ മെസ്സിയുടെ റിലീസ് ക്ലോസിലുണ്ടെന്ന് സ്പാനിഷ് മാധ്യമം മാര്‍ക്ക റി്‌പ്പോര്‍ട്ട് ചെയ്തു.

കാറ്റലോണിയ സ്‌പെയിനില്‍ നിന്നും സ്വതന്ത്രമായാല്‍ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ലീഗില്‍ തുടരാന്‍ സാധിക്കില്ല. അതേസമയം, സ്വാതന്ത്ര്യത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ്, ജര്‍മന്‍ ലീഗ് എന്നിവയില്‍ ബാഴ്‌സലോണ തുടരുകയാണെങ്കില്‍ മെസ്സി ക്ലബ്ബില്‍ തന്നെ തുടരുമെന്ന് എല്‍ മുണ്ടോ പത്രത്തെ ഉദ്ധരിച്ച് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ മെസ്സിക്ക് 700 മില്ല്യന്‍ യൂറോയാണ് റിലീസ് ക്ലോസായി ബാഴ്‌സലോണ വെച്ചിരിക്കുന്നത്. എന്നാല്‍, കാറ്റലോണിയന്‍ സ്വാതന്ത്ര്യവാദം ക്ലബ്ബിനെ ബാധിച്ചാല്‍ റിലീസ് ക്ലോസില്ലാതെ മെസ്സിക്കു മറ്റു ക്ലബ്ബുകളില്‍ ചേക്കാറാന്‍ സാധിക്കും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍