ഇത് ഇപ്പോൾ ആരുടെ ഗ്രൗണ്ടിലാ കളി നടന്നത്, ബാഴ്സക്ക് ഇത് വലിയ നാണക്കേട്

യൂറോപ്പ ലീഗിൽ സെമിഫൈനൽ കാണാതെ ബാഴ്‌സലോണ പുറത്ത് ആയതിനു പിന്നാലെ ബാഴ്‌സലോണ സ്റ്റേഡിയത്തിൽ എത്തിയ 30,000 ത്തിൽ അധികം ഫ്രാങ്ക്ഫർട്ട് ആരാധകർ എത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ” ഇത് ആരുടെ ഗ്രൗണ്ടിലാ കളി നടക്കുന്നത്” എന്ന് കാണുന്നവർ ചിന്തിക്കുന്ന രീതിയിലാണ് ഫ്രാങ്ക്ഫർട്ട് ആരാധകർ തടിച്ച് കൂടിയത് എന്ന് പറയാം

ഇരട്ടി വിലക്ക് എതിരാളികക്ക് ടിക്കറ്റ് ബാഴ്സ അംഗങ്ങൾ മറിച്ച് വിറ്റു എന്നാണ് ആരോപണം ഉയരുന്നത്. ഹോം ടീമായിട്ടും സാഹചര്യങ്ങൾ സഹായിച്ചില്ല എന്നും രണ്ടു ടീമുകളുടെ ആരാധകർക്കും തുല്യ പ്രാധാന്യം ഉള്ള ഫൈനൽ കളിക്കുന്ന പ്രതീകം ആയിരുന്നു മത്സരത്തിനു എന്നും ബാഴ്‌സലോണ പരിശീലകൻ സാവി തോൽവിക്ക് ശേഷം പറഞ്ഞിരുന്നു.

തങ്ങളുടെ ആരാധകരെ പ്രതീക്ഷിച്ച തങ്ങൾക്ക് ഒരുപാട് ജർമൻ ആരാധകരെ ആണ് സ്റ്റേഡിയത്തിൽ കാണാൻ ആയത് എന്നു പറഞ്ഞ സാവി ക്ലബിന് ഇതിൽ വീഴ്ച പറ്റിയെന്നും അത് എന്താണ് എന്ന് ക്ലബ് പരിശോധിക്കുന്നത് ആയും വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടിലായിരുനിന്നു എന്നും എന്താണ് സംഭവിച്ചതെന്ന് ധാരണ കിട്ടിയിട്ടുണ്ടെന്നും ലപോർട്ട പറഞ്ഞു.

ഇന്നത്തെ തോൽ‌വിയിൽ ആരാധക പിന്തുണ കുറഞ്ഞതും ഒരു കാരണമായി എന്ന് പറയുന്നുണ്ടായിരുന്നു

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ