എമിലിയാനോ മാർട്ടിനെസ്സ് വേറെ ലെവൽ; ഫിഫയുടെ മികച്ച ഗോൾ കീപ്പർ പുരസ്‌കാരം അർജന്റീനൻ താരത്തിന് സ്വന്തം

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം തന്റെ കരിയറിൽ ഉയർത്തിയ ഗ്രാഫ് വളരെ വലുതാണ്. ക്ലബ് ലെവലിൽ അദ്ദേഹം ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയും തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കുളള ഫിഫ പുരസ്കാരത്തിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ ഇതിഹാസം എമിലിയാണോ മാർട്ടിനെസ് ആണ്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എമിലിയാണോ ഫിഫയുടെ മികച്ച ഗോൾ കീപ്പറിനുളള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഈ വർഷം നടന്ന ബാലൺ ഡി ഓറിൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും എമിലിയാനോ മാര്‍ട്ടിനസിനായിരുന്നു.

അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ സ്വപ്ന നേട്ടമായ ഫിഫ ലോകകപ്പ് നേടി കൊടുക്കാൻ നിർണായകമായ പങ്ക് വഹിച്ച താരമാണ് ഗോൾ കീപ്പർ എമിലിയാണോ മാർട്ടിനെസ്സ്. കൂടാതെ രണ്ട് കോപ്പ അമേരിക്കൻ ട്രോഫികളും, ഒരു ഫൈനലൈസിമ ട്രോഫിയും നേടാൻ എമിക്ക് സാധിച്ചിട്ടുണ്ട്.

Latest Stories

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

'സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ട്, നിലമ്പൂരില്‍ വിജയിക്കും'; എം സ്വരാജ്

'ചരിത പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും

കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍

മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു; മരം വീണതും പാളത്തിൽ വെള്ളം കയറിയതും വെല്ലുവിളി