547 ദിവസങ്ങള്‍ക്കു ശേഷം ഗോള്‍; ഒസിലിന് ഇത് ആഹ്ളാദ നിമിഷം

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെയുമൊക്കെ പ്ലേ മേക്കറായിരുന്ന മെസൂട്ട് ഒസില്‍ ഇപ്പോള്‍ തുര്‍ക്കിയിലെ ഫെനര്‍ബാഷെയുടെ പാളയത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും രസിച്ചിരുന്ന ഒസില്‍ ഏറെ നാളായി വലയില്‍ പന്തെത്തിച്ചിട്ട്. പതിനെട്ട് മാസത്തോളം ഒസിലിന്റെ ബൂട്ട് നിശ്ശബ്ദത പേറിയലഞ്ഞു. 547 ദിവസങ്ങള്‍ക്കൊടുവില്‍ ആ ഗോള്‍ വരള്‍ച്ചയ്ക്ക് ഒസില്‍ അന്ത്യം കുറിച്ചു.

്ശ

തുര്‍ക്കിഷ് സൂപ്പര്‍ ലിഗയില്‍ അഡാന ഡെര്‍മിസ്‌പോറിന്റെ വല കുലുക്കിയാണ് ഒസില്‍ ഗോള്‍ വഴിയില്‍ തിരിച്ചെത്തിയത്. കളി തീരാന്‍ പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഗോള്‍വര കടത്തിയ ഒസില്‍ ഫെനര്‍ബാഷെയ്ക്ക് 1-0ന്റെ വിജയവും സമ്മാനിച്ചു.

തുര്‍ക്കി ക്ലബ്ബിന്റെ കുപ്പായത്തില്‍ ഒസിലിന്റെ ആദ്യ ഗോളായും അതുമാറി. വര്‍ഷാദ്യം ഫെനര്‍ബാഷയിലെത്തിയ ഒസില്‍, 2020 ഫെബ്രുവരിയില്‍ ആഴ്‌സനലിനുവേണ്ടിയായിരുന്നു ഇതിന് മുന്‍പ് സ്‌കോര്‍ ചെയ്തത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും