547 ദിവസങ്ങള്‍ക്കു ശേഷം ഗോള്‍; ഒസിലിന് ഇത് ആഹ്ളാദ നിമിഷം

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെയുമൊക്കെ പ്ലേ മേക്കറായിരുന്ന മെസൂട്ട് ഒസില്‍ ഇപ്പോള്‍ തുര്‍ക്കിയിലെ ഫെനര്‍ബാഷെയുടെ പാളയത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും രസിച്ചിരുന്ന ഒസില്‍ ഏറെ നാളായി വലയില്‍ പന്തെത്തിച്ചിട്ട്. പതിനെട്ട് മാസത്തോളം ഒസിലിന്റെ ബൂട്ട് നിശ്ശബ്ദത പേറിയലഞ്ഞു. 547 ദിവസങ്ങള്‍ക്കൊടുവില്‍ ആ ഗോള്‍ വരള്‍ച്ചയ്ക്ക് ഒസില്‍ അന്ത്യം കുറിച്ചു.

്ശ

തുര്‍ക്കിഷ് സൂപ്പര്‍ ലിഗയില്‍ അഡാന ഡെര്‍മിസ്‌പോറിന്റെ വല കുലുക്കിയാണ് ഒസില്‍ ഗോള്‍ വഴിയില്‍ തിരിച്ചെത്തിയത്. കളി തീരാന്‍ പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഗോള്‍വര കടത്തിയ ഒസില്‍ ഫെനര്‍ബാഷെയ്ക്ക് 1-0ന്റെ വിജയവും സമ്മാനിച്ചു.

തുര്‍ക്കി ക്ലബ്ബിന്റെ കുപ്പായത്തില്‍ ഒസിലിന്റെ ആദ്യ ഗോളായും അതുമാറി. വര്‍ഷാദ്യം ഫെനര്‍ബാഷയിലെത്തിയ ഒസില്‍, 2020 ഫെബ്രുവരിയില്‍ ആഴ്‌സനലിനുവേണ്ടിയായിരുന്നു ഇതിന് മുന്‍പ് സ്‌കോര്‍ ചെയ്തത്.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്