പന്തിന്റെ പരിക്ക് ബി.സി.സി.ഐയുടെ തന്ത്രം, തഴഞ്ഞത് സഞ്ജു ഫാൻസിനെ പ്രീതിപ്പെടുത്താൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കിയത് ആരാധകർ ആഘോഷിച്ചിരുന്നു . മോശം ഫോം തുടരുമ്പോഴും അവസരം കാത്തുനില്‍ക്കുന്ന മറ്റ് താരങ്ങളെ പരിഗണിക്കാതെ പന്തിന് ടീം മാനേജ്‌മെന്റ് അധിക പിന്തുണ നല്‍കുന്നത് ഏറെ വിമര്‍ശനം നേരിടുമ്പോഴാണ് ഈ നീക്കം.

പന്ത് പുറത്തായതിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. 25 കാരനായ താരം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള്ൽ അനുസരിച്ച് പരിക്കൊന്നും ഇല്ലെന്നും താരത്തെ മനഃപൂർവം ഒഴിവാക്കിയതാണെന്നന്നും ആരാധകർ പറയുന്നു. മോശം ഫോം എന്ന പേരിൽ ബിസിസിഐക്ക് തങ്ങളുടെ മാനസപുത്രനെ ഒഴിവാക്കാൻ ഇഷ്ടമില്ലതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ആരാധകർ പറയുന്നു. ബിസിയെ സംബന്ധിച്ച് ഈ കാലയളവിൽ പന്തിനോളം അവർ ആരെയും പിന്തുണച്ചിട്ടില്ല. അതിനിടയിൽ അയാൾ മോശം ഫോമിൽ നിന്ന് കൂടുതൽ നാശത്തിലേക്ക് കൂപ്പ് കുത്തിയപ്പോഴും അവർ അത് തുടരുന്നു.

എന്നാൽ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് മാർഗം ഇല്ലാതെ പന്തിനെ പുറത്താക്കി മാനം രക്ഷിക്കാനാണ് ബിസിസിഐ ശ്രമിച്ചത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്